കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
മുതുകിൽ പതുക്കെ തലോടിക്കൊണ്ട് വാഹിദിനെ അവൾ ആശ്വസിപ്പിച്ചു. ഡോക്ടറെ കാണിച്ചു പുരട്ടാനുള്ള ഓയിന്റ്മെന്റും ഗുളികയും വാങ്ങിയിട്ടായിരുന്നു അവർ വീട്ടിലേക്ക് മടങ്ങിയത്. എല്ലിന് പരുക്കൊന്നും പറ്റിയിട്ടില്ലെങ്കിലും പേശിയിൽ ചെറിയൊരു ചതവുണ്ട്.
"എന്ന് കരുതി മറ്റുള്ളവരോ? അവർക്കൊക്കെ ഇവിടെ സ്വസ്ഥമായി ജീവിക്കാമെങ്കിൽ ആ സ്വാതന്ത്ര്യം തനിക്കും അവകാശപ്പെട്ടതല്ലേ..?"
വാഹിദ് അവളോട് ചോദിച്ചു. അവൾ മറുപടി പറയാതെ മൂക്ക് തിരുമ്മി.
"എന്നിട്ട് താൻ എങ്ങിനെയാണ് ഇവിടെ എത്തിയത്.? ആ ഹരി പിന്നേ എങ്ങോട്ട് പോയി.?"
അവൾ മറുപടിയൊന്നും പറയുന്നില്ലെന്ന് മനസ്സിലായപ്പോൾ വാഹിദ് സംഗീതയുടെ ഭൂതകാലത്തിലേക്ക് അവളുടെ ഓർമ്മകളെ തിരിച്ചുവിടാൻ ശ്രമിച്ചു. കുറച്ച് നേരം മൂക്ക് ചീറ്റിയും തുരുമ്മിയും അവനെ തന്റെ മുലകളിലേക്ക് അമർത്തിപ്പിടിച്ചു കിടന്നും മൂർദ്ദാവിൽ ഉമ്മകൾ കൊടുത്തും ഒരു അമ്മയെ പോലെ അവനെ ആശ്വസിപ്പിച്ചു കിടന്നിട്ട് അവൾ പതുക്കെ സംസാരിക്കാൻ തുടങ്ങി. ഒരു ഗ്രാമ കന്യയായി എല്ലാവരുടെയും പ്രിയപ്പെട്ട പെൺകുട്ടിയായിരുന്ന തന്റെ വിശുദ്ധ ജീവിതം വളരെ ഡിമാൻഡ് ഉള്ള, തെരുവിലും ഹോട്ടൽ മുറികളിലും നിർത്തിയിട്ട വാഹനങ്ങളിലും കാലുകൾ മലർക്കേ പിളർത്തി കവച്ചു കൊടുക്കുന്ന വേശ്യയായി മാറിയ അനുഭവങ്ങളിലേക്ക് അവളുടെ ഓർമ്മകൾ ഒരു തണുത്ത കാറ്റുപോലെ പാറിപ്പറന്നു.
ഹരി പോയതിൽ പിന്നേ സംഗീത വളരെ ആസ്വസ്ഥയായി മാറി. അവന്റെ ഓർമ്മകളും അഴിഞ്ഞാടിയ രാവിന്റെ ഭ്രാന്തമായ സുഖത്തിന്റെ സ്മരണകളും കാമ ദാഹവും അവളെ വല്ലാതെ വേട്ടയാടി. ഹരിയെ കാണാതെ മനസ്സിന്റെ ഉന്മേഷം നഷ്ട്ടപ്പെട്ടു. ഗർഭിണിയാകുമോ എന്ന ഭയം കാരണം ആദ്യ ദിവസങ്ങളിൽ അവൾ പനിച്ചു കിടന്നു. പതുക്കെ പതുക്കെ സ്വാഭാവിക ജീവിതത്തിലേക്ക് അവൾ തിരിച്ചു വരികയും അവളുടെ മനസ്സിന്റെ ആരാമങ്ങളിൽ ആയിരം പ്രണയ പുഷ്പങ്ങൾ വിരിയിച്ചുകൊണ്ട് ഹരിയുടെ വിളി വരികയും പാതിരാവോളം അവന്റെ കുറുമ്പുകൾ കേട്ടും, വഷളൻ ചോദ്യങ്ങളിൽ നാണിച്ചും പൂറിൽ തിരയിളകിയും ജീവിതത്തിലെ മനോഹരമായ വർണ്ണനാളുകളിലേക്ക് അവൾ സഞ്ചരിച്ചു.
കോളേജ് കാലം വളരെ മനോഹരമായി അവൾക്ക് തോന്നി. ഹൃദയം നിറയെ പ്രണയമായിരുന്നതിനാൽ ഇതുവരെ അനുഭവപ്പെടാത്ത സാമ്മോഹനമായ നാളുകളിലൂടെ ജീവിതം സഞ്ചരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. പഠനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി. നന്നായി പഠിച്ചു വിജയിച്ചു ബാംഗ്ലൂരിൽ ഹരിയേട്ടന്റെ അടുത്തേക്ക്, ഹരിയേട്ടന്റെ നെഞ്ചിലേക്ക്, ഹരിയേട്ടന്റെ നഗ്നമായ കാലുകൾക്കിടയിലേക്ക് പറന്നു ചെല്ലാൻ അവൾക്കൊരു ലക്ഷ്യബോധം വന്നു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഇഴഞ്ഞു നീങ്ങുന്നത് പോലെ അവൾക്ക് തോന്നി.
ഓണക്കാലം.!
കോളേജിലെ ഓണപ്പരിപാടികളിൽ ഓടിച്ചാടി വർണ്ണ ശലഭം കണക്കെ അവൾ കൂട്ടുകാരികൾക്കൊപ്പം പാറിനടക്കുന്നതിനിടയിലാണ് അവിചാരിതമായി ഹരിയെ അവൾ കണ്ടത്. കോളേജിലെ ഗ്രൗണ്ടിനു ചുറ്റുമുള്ള മഹാഗണി മരത്തിൽ ഒന്നിന്റെ ചുവട്ടിൽ സുഹൃത്തിന്റെ കൂടെ നിന്ന് സംസാരിക്കുന്ന ഹരിയേട്ടൻ ഇടയ്ക്കിടെ തന്നെ നോക്കുന്നത് അവൾ കണ്ടു. അവളുടെ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു, കവിളുകളിൽ ഉദയമേഘങ്ങൾ അടിഞ്ഞുകൂടിയത് പോലെ ചുവന്നു തുടുത്തു. അവൾ വേഗം അവന്റെ അടുത്തേക്ക് ചെന്നു.
"ഇതെപ്പോ വന്നു.? ഒന്ന് പറഞ്ഞത് പോലും ഇല്ലല്ലോ.?"
അവൾ അതിശയം കൊണ്ട് തുടുത്ത കവിൾത്തടം നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു.
"ഓണമൊക്കെ അല്ലേ, മാവേലി വരുന്നത് പോലെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വച്ചു."
ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു. മൂവരും ചിരിച്ചു.
"ഇതാരാ,
💬 Comments
View all comments