Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
അവൻ തിരികെ വീട്ടിലേക്ക് നടന്നു. അമ്മയും ഓപ്പോളും, ഓപ്പോളുടെ കാറിൽ ആയിരുന്നു പോയത്. അരുൺ തന്റെ കാറും എടുത്ത് സിറ്റിയിലേക്ക് പോയി.
അവിടെ അതിപ്രശസ്തമായ ജുവല്ലറി കണ്ടപ്പോഴാണ് അവനത് തോന്നിയത്. അവൻ അവിടെക്കേറി രണ്ട് അമ്മമാർക്കും സമ്മാനങ്ങൾ വാങ്ങി - ഓരോ ഡയമണ്ട് മോതിരവും, ഓരോ മാലയും, ഓരോ ജോടി കമ്മലുകളും. എല്ലാം ഒരേ പാറ്റേൺ. അൽപസ്വൽപം വ്യത്യാസങ്ങൾ ഉണ്ട്. രണ്ടുപേർക്കും സർപ്രൈസ് നൽകാനായി വേറേ വേറേ പായ്ക്ക് ചെയ്ത് വാങ്ങി.
താൻ ആദ്യമായാണ് തന്റെ പണം കൊണ്ട് അവർക്കായി സമ്മാനങ്ങൾ വാങ്ങുന്നതെന്ന് പെട്ടെന്നവൻ ഓർത്തു.
എന്നും അവർ തനിക്കാണ് തരാറുള്ളത്. അവന്റെ ഹൃദയത്തിൽ സന്തോഷം നിറഞ്ഞു. കൊടുക്കുന്നതിലെ സന്തോഷം കിട്ടുന്നതിനേക്കാൾ ഇരട്ടിയാണെന്നവന് മനസ്സിലായി.
പഴയ വിദ്യാഭ്യാസകാല കൂട്ടുകാരിൽ അപൂർവ്വം ചിലരേ നാട്ടിലുള്ളൂ. അവരിൽ ചിലരെ കണ്ടു. ഉച്ചഭക്ഷണം കഴിച്ചു.
അപ്പോഴാണ് അമ്മയുടെ വിളി.
മാലിനി- അരുണേ.. ഞങ്ങൾ വീട്ടിൽ എത്തി. നീയെവിടെയാ?
അരുൺ- ഞാൻ സിറ്റിയിൽ ചില കൂട്ടുകാരെ കാണാൻ വന്നതാണമ്മേ.
മാലിനി- ലഞ്ച് കഴിച്ചോ?
അരുൺ- ഉവ്വ്. ഇപ്പോൾ കഴിച്ചതേയുള്ളു. നിങ്ങൾ പോയ കാര്യം എന്തായി?
മാലിനി- എല്ലാം ഓക്കേ. ഇനി പോകുന്നതിന് മുമ്പ് ഒന്നുകൂടെ അൾട്രാസൗണ്ട് ചെയ്യണം.
അരുൺ- യാത്ര ചെയ്യാമോ?
മാലിനി- ഒരു കുഴപ്പവും ഇല്ല.
അരുൺ- പിന്നേ... മ്മ്...
മാലിനി- പിന്നേ... ഹഹഹ... മനസ്സിലായി. ഡോക്ടർ ചോദിച്ചു ഇപ്പോഴും ബന്ധപ്പെടാറുണ്ടോന്ന്. ഞാൻ പറഞ്ഞു കാണുമ്പോൾ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. പിടിവിട്ടുപോകും എന്ന്. ഹഹഹ…
അരുൺ- അത് നമുക്ക് രണ്ടുപേർക്കും അങ്ങനെയല്ലേ? എന്നിട്ട്?
മാലിനി- ആൾ എങ്ങനെ, വളരെ കെയറിങ്ങ് ആണോ എന്ന് ചോദിച്ചു.
അരുൺ- അമ്മയെന്തു പറഞ്ഞു?
മാലിനി- ആൾ ഒരൊത്ത പുരുഷൻ ആണെന്നും മോസ്റ്റ് കെയറിങ്ങ് ആണെന്നും പറഞ്ഞു. എന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചുനോക്കി അൽപനേരം ഇരുന്നു. നീ വന്നിരുന്നെകിൽ അപ്പോൾത്തന്നെ അവൾ നമ്മുടെ പരിപാടി പിടിച്ചേനെ എന്നെനിക്ക് തോന്നി.
അരുൺ- എന്നിട്ട്?
മാലിനി- എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി അവൾ ഒരൊറ്റ ചോദ്യം - ‘ആൾ വളരെ യങ്ങ് ആണല്ലേ?’ എന്ന്.
അരുൺ- അമ്മയെന്തുപറഞ്ഞു?
മാലിനി- ഞാൻ ഒന്നും പറഞ്ഞില്ല.
💬 Comments
View all comments