Chapter Title : കമ്പംമെട്ട് സ്റ്റേഷനിലെ അമ്മയുടെ രാത്രി 1 [മോനു]
തൊട്ട് അമ്മയെ എഴുന്നേല്പിച്ചുകൊണ്ട് അയാൾ പറഞ്ഞു ,അമ്മായുടെ മുഖത്തും ചെറിയ ഒരു ഞെട്ടൽകാണാമായിരുന്നു.
"ബിന്ദു ഇങ്ങോട്ട് വന്നേ"
മാത്യുസാർ സ്വരം മയപ്പെടുത്തി അമ്മയെ വിളിച്ചു,
അമ്മ വീണ്ടും മേശയുടെ അടുത്തോട്ട് ചെന്നു.
"3 കിലോയുണ്ട്,കേസ് വലുതാ"
മാത്യുസാർ വളരെ സീരിയസ് ശബ്ദത്തിൽ പറഞ്ഞു.
"അയ്യോ സാറെ അവനെ എങ്ങനെയെങ്കിലും വെറുതേ വിടണം"
അമ്മ കരഞ്ഞോണ്ട് അപേക്ഷിച്ചു.
"എം എൽ എയോ മന്ത്രിയോ വല്ലവനേയും അറിയാവോ അങ്ങനാണേൽ വിടാം,"
"ഇല്ല സാറെ ഞങ്ങൾക്ക് ആരുമില്ല, ആരെയും അറിയത്തുമില്ല"
അമ്മ ദയനീയമായി പറഞ്ഞു
എല്ലാവരുടെയും മുഖം തെളിഞ്ഞു
"ഇത് ഇപ്പൊ എന്ന ചെയ്യാൻപറ്റും നാസർ സാറെ?"
അയാൾ നാസർ സാറിനു നേരെ നോക്കികൊണ്ട് ചോദിച്ചു.
"ഓ ഇപ്പൊ എന്ന ചെയ്യാനാ സാറെ ,സാർ കേസ് ചാർട്ട് എഴുതാൻ നോക്ക് ,നമ്മുക് രാവിലെ തന്നെ മജിസ്‌ട്രേറ്റിന്റ്റെടുത്തോട്ട് കൊണ്ടുപോകാം"
അയാൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
"അയ്യോ സാറെ അങ്ങനെ പറയല്ലേ"
അമ്മ വീണ്ടും എല്ലാവരോടുമായി അപേക്ഷിച്ചു
"സാറേ കേസ് ആക്കിയാൽ ചെറുക്കന്റെ 10 വർഷം പോക്കാ "
സുനിൽ സാർ അമ്മയെ കേൾപ്പിക്കാനായി മാത്യുസാറിനോട് പറഞ്ഞു
"പിന്നെ ഇവനൊക്കെ എന്ത് ചെയ്യാനാ ???"
മാത്യുസാറും അതിനോട് കൂട്ടിച്ചേർത്തു.
"സാറെ എന്റെ മോന്റെ ഭാവി ,എങ്ങനേലും രക്ഷിക്കണം സാറേ"
"ചേച്ചിയുടെ കൈയ്യിൽ എന്തുണ്ട് തരാൻ ?"
സുനിൽസാർ ചോദിച്ചു.
"ഞങ്ങള്ക് ഒരു 50000 വച്ച് മൂന്ന് പേർക്കും തന്നാൽ ഇവനെ അങ്ങ് വിട്ടേക്കാം അല്ലെ മാത്യുസാറെ?"
നാസർ സാർ അമ്മയോടായി പറഞ്ഞു.
"ആ നഷ്ടവാ എന്നാലും പോട്ടെ "
മാത്യുസാർ പുച്ഛഭാവത്തോടെ മറുപടി നൽകി.
അമ്മ ,മറുപടി നൽകാതെ നിന്ന് വിയർക്കുകയാണ് ..
"എന്താ ഉണ്ടോ ?"
സുനിൽസാർ ചോദിച്ചു.
"അത്രയൊന്നുമില്ല സാറെ ഞങ്ങൾ പാവങ്ങളാ" ,
അമ്മ വിഷമത്തോടെ യാചനഭാവത്തിൽ അവരോട് പറഞ്ഞു.
"ശ്ശെടാ ഇത് ഇപ്പൊ എന്ന ചെയ്യും??"
സുനിൽസാർ ചെറുചിരിയോടെ പറഞ്ഞു .
"അതെങ്ങനാ ശെരിയാകും?" മാത്യുസാർ കുപിതനായി.
"കേസ് ആക്കിയാൽ കോടതിയിൽ തന്നെ ഇതിൽ കൂടുതൽ ചിലവാകും"
സുനിൽസാർ ഉപദേശിച്ചു.
"ഇല്ലാഞ്ഞിട്ട സാറെ ഒരു മാർഗ്ഗവുമില്ല ,ഉണ്ടാരുന്ന സ്വർണം വിറ്റ
💬 Comments
View all comments