Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]
വീണ്ടും മുറിയുടെ മുന്നിൽ ഒരു നിഴലനക്കം കേട്ട് ആദി പിന്നെയും വന്നു എന്ന് കരുതി അല്പം ദേഷ്യത്തോടെ തന്നെ തല ഉയർത്തി നോക്കി. മുറിയിലെ ലൈറ്റ് തെളിച്ചു കൊണ്ട് കടന്നു വന്നത് അച്ഛനായിരുന്നു. കിടക്കയിൽ നിന്നും ചാടി എഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തിയ എന്നെ തടഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു.
"കോളേജിൽ നിന്നും മാനേജർ വിളിച്ചിരുന്നു , നമ്പൂതിരി സാർ രാവിലെ തന്നെ ലീവ് ആപ്ലിക്കേഷൻ കൊടുത്തു , കഴിയും എങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ നിന്നോട് ജോയിൻ ചെയ്തോളൂ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് "
മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു വിരിഞ്ഞ സന്തോഷം ആയിരുന്നു . പക്ഷേ ഒരു ദുഃഖം മാത്രം ഒപ്പം ഇരുന്ന് ഈ സന്തോഷം പങ്കിടാൻ പ്രശാന്ത് ഏട്ടൻ ഇല്ലാ എന്ന വിഷമം മാത്രം. എൻറെ മുഖ ഭാവത്തിൽ നിന്നും കാര്യം മനസ്സിലാക്കിയ അച്ഛൻ പറഞ്ഞു , "പ്രശാന്ത് അവിടെ ചെന്നിട്ട് ഇതു വരെ വിളിച്ചില്ല അല്ലേ .. ചിലപ്പോൾ നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലത്തായിരിക്കും അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും തിരക്കിലായിരിക്കും. എന്തായാലും അതോർത്ത് വിഷമിച്ച് ഇരിക്കാതെ ഏറ്റവും അടുത്ത ദിവസം തന്നെ ജോലി യില് ജോയിൻ ചെയ്യുവാൻ ഉള്ള കാര്യങ്ങൾ നോക്കുക "
അച്ഛന്റെ നിർദ്ദേശത്തിന് സമ്മത പൂർവ്വം തലയാട്ടി. അച്ഛൻ റൂമിൽ നിന്ന് പുറത്തു പോയ ഉടനെ ബാത്ത്റൂമിലേക്ക് കയറി അൽപ്പനേരം വാഷ്ബേസിൻ കണ്ണാടിയിൽ മുഖം നോക്കി നിന്നു. ഇന്നലെ ഈ സമയത്ത് ഞാനും എൻറെ പ്രശാന്ത് ഏട്ടനും ടെറസ്സിൽ ആദവും ഹവ്വയും കളിച്ച നിമിഷങ്ങൾ. പ്രകൃതിയുടെ സ്നേഹ പരിലാളനങ്ങളും ഏറ്റു വാങ്ങി അദ്ദേഹത്തിൻറെ കര വലയത്തിൽ അമർന്നു നെഞ്ചോട് ഉരുമി ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ഭാര്യ ഞാൻ ആണെന്ന് എനിക്ക് തോന്നിയ നിമിഷങ്ങൾ. ഇന്നലത്തെ ഈ സമയം ഒന്ന് തിരികെ കിട്ടിയിരുന്നെങ്കിൽ
.. ഒന്നിനും വേണ്ടിയല്ല എൻറെ പ്രശാന്ത് എട്ടനോടോപ്പം നെഞ്ചോട് ചേർന്ന് ആ കണ്ണുകളിൽ നോക്കി അൽപ്പ നേരം കൂടി ഇരിക്കുവാൻ വേണ്ടി മാത്രം.
ഓരോന്ന് ആലോചിച്ചു കൂട്ടിയതിന്റെ അനന്തരഫലം ... പാന്റീസ് ധരിക്കാത്തതിനാൽ മദനപൊയ്കയിൽ നിന്നും ഒഴുകി ഇറങ്ങിയ തേനരുവി അടിപ്പാവാടയുടെ
കവചവും കടന്ന് നൈറ്റി യിലേക്ക് എത്തിയ പ്പോഴാണ് ഞാനറിഞ്ഞത്. ഒപ്പം ഏട്ടനെ ഓർത്തുള്ള കണ്ണു നീരിന്റെ ഉപ്പു രസവും കവിളിൽ പടർന്നത്തിനാൽ ആ നിമിഷം ഒട്ടും സുഖകരമായിരുന്നില്ല. പെട്ടെന്നാണു കട്ടിലിൽ കിടന്ന മൊബൈൽ ഫോൺ റിംഗ്
💬 Comments
View all comments