Chapter Title : കെട്ടിലമ്മ [ഋഷി]
പല കാര്യങ്ങളും.
ശരി. രാമയ്യർ മൂന്നു നാൾ കഴിഞ്ഞു വരൂ. എനിക്കൊന്നാലോചിക്കണം. മാതുവിനോടും (മാധുരിത്തമ്പുരാട്ടിയുടെ ഓമനപ്പേര്) സംസാരിക്കണം.
രാമയ്യർ അത്ര സുഖകരമല്ലാത്ത ഭാവത്തോടെ കൈകൂപ്പിയിറങ്ങി.
ആ എനിക്കിന്ന് പകൽ ഭക്ഷണമില്ല. നീ പോയി വല്ലതും കഴിച്ച് വിശ്രമിക്കൂ.. വല്ല്യ തമ്പുരാട്ടി പോയി. കൂട്ടത്തിൽ ഞാനെഴുതിയ കടലാസുകളുമെടുത്തു.
എനിക്ക് സത്യം പറഞ്ഞാൽ കുണ്ടിയൊറപ്പിച്ചിരുന്നുള്ള ശീലമില്ലായിരുന്നു. ഞാൻ മെല്ലെ തോർത്തുമുടുത്ത് മുറ്റത്തേക്കിറങ്ങി. നേരത്തേ നോക്കിവെച്ചിരുന്ന തൂമ്പയുമെടുത്ത് കെട്ടിലമ്മയുടെ മുറിയിൽ നിന്നും നോക്കിയപ്പോൾ കണ്ട പാഴ്ച്ചെടികളും പുല്ലും വളർന്നു കിടന്നിരുന്ന വിശാലമായ ഇടം വൃത്തിയാക്കാൻ തുടങ്ങി. പത്തു മിനിറ്റിനുള്ളിൽ വിയർത്തു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പിന്നിലൊരു വിളി. നോക്കിയപ്പോൾ മാതമ്പ്രാട്ടിയും (മാധുരിത്തമ്പുരാട്ടിയെ വീട്ടിലെ സേവകർ വിളിക്കുന്ന നാമം) ചീരുവും. അവളൊരോട്ടു ഗ്ലാസിൽ ഇഞ്ചിയും ഉപ്പും നാരകത്തിന്റെ ഇലയും ചേർത്ത സംഭാരം നീട്ടി. ഞാനതൊറ്റവലിയ്ക്ക് അകത്താക്കി.
ചീരു പോയപ്പോൾ തമ്പുരാട്ടി ഒരു പ്ലാവിന്റെ തണലിൽ കെട്ടിയുണ്ടാക്കിയ തറയിൽ കൊഴുത്ത കുണ്ടികളുറപ്പിച്ചിരുന്നു. ആ തടിച്ച മുലകളുടെ മുന്നിൽ നിന്നും വക്കീൽ വന്നപ്പോളിട്ട മേൽമുണ്ട് പാതിയൂർന്നു. കുനിഞ്ഞപ്പോൾ തള്ളിയ തടിച്ച മുലകളിൽ നിന്നും ഞാൻ പണിപ്പെട്ടു കണ്ണുകൾ പറിച്ചുമാറ്റി.
ഏടത്തിയ്ക്ക് ചുറ്റിലും ഒന്നും ചെയ്യണതിഷ്ട്ടല്ല. അതാ ഇവിടെ പുല്ലു വളർന്നത്. ഇത്തിരി മാറിയാണെങ്കിൽ വാഴേം, മരച്ചീനീം, പച്ചക്കറീം വളരണൊണ്ട്. തമ്പുരാട്ടി പറഞ്ഞു.
എനിക്ക് ഇരുന്നു ശീലമില്ല തമ്പുരാട്ടീ. അതാ... ഞാൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു.
നിയ്യ് ചെയ്യടാ നീലാ... അവർ ചിരിച്ചു. ഏടത്തിയ്ക്ക് ഇഷ്ട്ടായില്ലേല് നിന്നോട് പറഞ്ഞോളും. ആട്ടേ, ഇവിടെന്തു ചെയ്യാനാ നിന്റെ ഭാവം?
അത്... തമ്പുരാട്ടീ.. കൊറച്ചു പൂച്ചെടികൾ.. നെലത്തും, ചട്ടികളിലും നട്ടുപിടിപ്പിക്കാന്നു വിചാരിച്ചു.
ശരി. നീ വെശക്കുമ്പോ അടുക്കളേലോട്ടു പോരേ. പണിയിൽ മുഴുകിയതുകൊണ്ട് തമ്പുരാട്ടി പോയതറിഞ്ഞില്ല.
ഒന്നുമയങ്ങിയെണീറ്റത് മണിയടി കേട്ടുകൊണ്ടാണ്. നോക്കിയപ്പോൾ വല്ല്യതമ്പുരാട്ടീടെ വിളിയാണ്! ചെന്നപ്പോൾ തമ്പുരാട്ടി എണീറ്റു. വരൂ.. എന്നിട്ടിറങ്ങി നടന്നു. മേൽമുണ്ടില്ല. ആ മുലകൾക്കു മീതേ ചുറ്റിയ കസവുമുണ്ടു മാത്രം. മുന്നിൽ നടക്കുന്നത് കല്ലിൽക്കൊത്തിയ ഒരു യക്ഷിയാണെന്നു തോന്നി. അമർന്നുരയുന്ന കനത്ത തുടത്തൂണുകൾക്കു പിന്നാലെ ആ വലിയ മാളികയ്ക്കു ചുറ്റും നടന്നപ്പോഴാണ് അവിടെ മറ്റൊരു ലോകമുണ്ടെന്നറിഞ്ഞത്. മുന്നിൽ ഗരാജിൽ രണ്ടു കാറുകൾ.
💬 Comments
View all comments