0%

Chapter Title : കോബ്രാഹില്‍സിലെ നിധി 8 [Smitha]

Author : സ്മിത Read All Parts 126

അദ്ദേഹം രാഹുലിന്‍റെ ശബ്ദം കേട്ടു. അദ്ദേഹം ഉടനേ അങ്ങോട്ടു ചെന്നു. രാഹുല്‍ ഒരു കസേരയില്‍ ഇരിക്കുന്നു. അയാളുടെ കാല്‍ച്ചുവട്ടില്‍ ജയകൃഷ്ണന്‍ കിടക്കുന്നു. രാഹുലിന്‍റെ ഒരു കാല്‍പ്പാദം അവന്‍റെ നെഞ്ചിലായിരുന്നു. ജയകൃഷ്ണന്‍റെ മറ്റു കൂട്ടുകാര്‍ പലയിടത്തായി കിടപ്പുണ്ട്.മിക്കവാറും ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്. "നല്ലൊരു കൊയ്ത്ത് കഴിഞ്ഞത് പോലുണ്ടല്ലോ സാര്‍," രാഹുല്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. "ഇറ്റ്‌ ഈസ് റ്റെറിഫിക്!" ഇന്‍സ്പെക്ടര്‍ പറഞ്ഞു. "വിവരമറിഞ്ഞപ്പോള്‍ ഇതിന്‍റെ പത്തിലൊന്ന് പോലും ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതിപ്പോള്‍ ഒരു നാലഞ്ചുകോടിയുടെ മുതലുണ്ട്," പോലീസുകാര്‍ ജയകൃഷ്ണന്‍റെയും കൂട്ടുകാരുടെയും കൈകളില്‍ വിലങ്ങണിയിച്ചു. "പിന്നെ, മിസ്റ്റര്‍ രാഹുല്‍," ഇന്‍സ്പെക്ടര്‍ രാഹുലിന്‍റെ നേരെ തിരിഞ്ഞു. "നമ്മള്‍ പരിചയപ്പെട്ടിട്ടിപ്പോള്‍ ഒന്ന് രണ്ടാഴ്ചയായി. സ്റ്റില്‍ ഐ ഫൈന്‍ഡ് യൂ ആര്‍ മിസ്‌റ്റീരിയസ്. പറയൂ, നിങ്ങള്‍ക്ക് എങ്ങനെയാണ് ഇവന്‍റെ ഡ്രഗ് കണക്ഷനേക്കുറിച്ച് അറിവ് കിട്ടിയത്?" രാഹുല്‍ പുഞ്ചിരിച്ചു. "ക്ഷമിക്കണം സര്‍," അയാള്‍ പറഞ്ഞു. "ആഗ്രഹമുണ്ടെങ്കിലും ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം തരാന്‍ എനിക്ക് കഴിയില്ല. പക്ഷെ ഒരിക്കല്‍, തീര്‍ച്ചയായും ഒരിക്കല്‍, ഞാന്‍ ഞാന്‍ പറഞ്ഞിരിക്കും," മനസ്സില്ലാമനസ്സോടെ ഇന്‍സ്പെക്ടര്‍ അബ്രാഹം തലകുലുക്കി. "ഇവമ്മാര് എന്നെ കൊണ്ടുപോയി അങ്ങ് കഴുവേറ്റും എന്നൊന്നും നീ കരുതണ്ട!" വിലങ്ങു വീണ കൈകളോടെ പോലീസുകാരോടൊപ്പം പുറത്തേക്ക് നടക്കുന്നതിനിടയില്‍ ജയകൃഷ്ണന്‍ രാഹുലിനെ നോക്കി ഭീഷണ സ്വരത്തില്‍ പറഞ്ഞു. "കൊന്നു കെട്ടിത്തൂക്കും ഞാന്‍! എന്നിട്ട് ഇവമ്മാരെക്കൊണ്ട് തന്നെ മഹസ്സറുമെഴുതിക്കും!" "മോനേ, പരാജയകൃഷ്ണാ," രാഹുല്‍ ചിരിച്ചു. "നീ കോളേജ് വാദ്ധ്യാരെ എ ബി സി ഡി പഠിപ്പിക്കാന്‍ വരല്ലേ. ഇനിയും ഞാന്‍ തൊടാത്ത കുറച്ചു മര്‍മ്മങ്ങള്‍ കൂടി നിന്‍റെ മൃതദേഹത്തുണ്ട്. അവിടെക്കൂടി കേറ്റണോ ഞാന്‍. കേറ്റിയാ ജയകൃഷ്ണാ, പുന്നാരേ, മുള്ളാനും തൂറാനും വേറെ അവയവങ്ങള്‍ വേണ്ടി വരും നെനക്ക്. കേട്ടോടാ പാ പൂ പീ മോനേ..." രാഹുല്‍ ഒരു പ്രത്യേക രീതിയില്‍ അവന്‍റെ നേരെ വിരലുകള്‍ ചൂണ്ടി.

****************************************

മെട്രോപോലിറ്റന്‍ ക്ലബ്ബില്‍ മ്യൂസിക് റിഹേഴ്സലിനു വേണ്ടി കോബ്രാ ഗാങ്ങിലെ അംഗങ്ങള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. അവസാനം എത്തിചേര്‍ന്നത് പ്രിയങ്കയാണ്. തന്‍റെ സൈക്കിള്‍ പുറത്ത് പാര്‍ക്ക് ചെയ്തതിനു ശേഷം കൈയിലൊരു പത്രവും ഉയര്‍ത്തിപ്പിടിച്ച്, ഓടിക്കിതച്ചാണ് അവള്‍ കൂട്ടുകാരുടെ മുമ്പിലേക്ക് വന്നത്. "ലത്തീഫ് ദാദാ, ഇത്!"കമ്പികുട്ടന്‍.നെറ്റ് അവള്‍ കൈയിലുണ്ടായിരുന്ന പത്രത്തിന്‍റെ പ്രാദേശികകോളം ലത്തീഫിന്‍റെ മുമ്പില്‍ വിടര്‍ത്തിക്കാണിച്ചു. കൂട്ടുകാര്‍ തങ്ങളുടെ സംഗീത ഉപകരണങ്ങളുടെ മുമ്പില്‍ നിന്നും ലത്തീഫിന്‍റെയും പ്രിയങ്കയുടെയും അടുത്തേക്ക് ഓടിവന്ന്‍ അവര്‍ക്ക് ചുറ്റും നിന്നു. "അഞ്ചുകോടിയുടെ മയക്ക് മരുന്ന് വേട്ട, യുവാക്കള്‍ പിടിയില്‍" എന്ന തലക്കെട്ടോടെ

💬 Comments

View all comments