Chapter Title : കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്]
ഉറക്കാനും ഒരു പ്രയാസവുമില്ല. ലീലേട്ടത്തിയാണ് അവളെ വളർത്തുന്നത് എന്ന് പറയുന്നതാവും കൂടുതൽ ശരി. അല്ല അതിനുവേണ്ടി തന്നെയാണ് ഒറ്റപ്പാലത്ത് നിന്ന് രാജീവിന്റെ അമ്മയുടെ വിശ്വസ്തയായ ലീലേട്ടത്തിയെ കൊണ്ടുവന്നതും.
രാജീവിന്റെ അമ്മയ്ക്കുവേണ്ടി അല്ലറ ചില്ലറ സിഐഡി പണി എടുക്കുന്നതൊഴിച്ചു നിർത്തിയാൽ അവർ ഉള്ളത് ഒരു ഭാഗ്യമായി ഗീതുവിന് തോന്നിയിട്ടുണ്ട്. അവരും പഠിക്കാൻ വന്നു നിൽക്കുന്ന രാജീവേട്ടന്റെ അമ്മയുടെ അനിയത്തി വിനോദിനിയാന്റിയുടെ മോൾ മിത്രയും ഇല്ലായിരുന്നെങ്കിൽ താൻ മൂക്കുകൊണ്ട് ക്ഷ വരച്ചേനെ. ലീലയ്ക്ക് ഭക്ഷണവും താമസവും അല്ലാതെ ഒന്നും വേണ്ട.
കാരണം രാജീവേട്ടന്റെ അമ്മയ്ക്ക് ഏതാണ്ട് അന്പത് കഴിഞ്ഞതേ ഉള്ളെങ്കിലും രാജീവേട്ടന്റെ മുത്തശ്ശിയെ നോക്കേണ്ടതുണ്ട്. 80 കഴിഞ്ഞ അവർക്ക് എല്ലാത്തിനും ആൾ വേണം. പോരാത്തതിന് നോക്കാൻ വലിയൊരു വീടും ഏക്കർ കണക്കിന് പറമ്പും. രാജീവിന്റെ അച്ഛൻ പണ്ടേ മരിച്ചും പോയി.
ലീലേട്ടത്തിയുടെ മോൾ സുനിതയും അനിയൻ സുനിലുമാണ് അവിടെ സഹായം. പകരം അവരുടെ താമസവും ചിലവും കഴിച്ച് ഒരു നല്ല സംഘ്യ അമ്മ ബാങ്കിൽ ഇടുന്നുണ്ട്. ഗീതുവിനാണെങ്കിൽ പിന്നെ അമ്മയില്ലല്ലോ. അവൾ സ്വയം ചിരിച്ചു. അതിനു ശേഷം അവിടമാകെ അടിച്ചുവാരി വൃത്തിയാക്കികൊണ്ടിരുന്ന ലീലേട്ടത്തിയെ നോക്കി.
വിലകുറഞ്ഞ നൈറ്റിയുമിട്ട് അടിച്ചുവാരുന്ന അവരെ കണ്ടാൽ, വയസ്സ് നാല്പത്തഞ്ചായെന്നാരും പറയില്ല. ആളൊരു പഴയചിട്ടയായതുകൊണ്ട് രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുളിച്ചിട്ടല്ലാതെ അടുക്കളയിൽ കയറില്ല. ലീലയെ അങ്ങനെ കുറച്ചുനേരം നോക്കിയിരുന്നപ്പോൾ ഗീതുവിന് പഴയ ഗീതയെ ഓർമ്മവന്നു. ലീല ഗീതയോളം സൗന്ദര്യമില്ല.
പക്ഷേ കൂടുതൽ വെളുത്തിട്ടാണ് ലീല. പക്ഷെ രണ്ടുപേരും ശരീരംകൊണ്ട് ഒക്കും. അപ്പോൾ തനിക്ക് പുറം തിരിഞ്ഞുനിന്ന് കുനിഞ്ഞ് പത്രം അടുക്കിവെക്കുന്ന ലീലേട്ടത്തിയുടെ വിരിഞ്ഞ ആസനവും നല്ല പാൽ തോൽക്കുന്ന വണ്ണവരെ കയറ്റിയ നൈറ്റിയും കണ്ടപ്പോൾ അങ്ങനെയാണ് ഗീതുവിന് തോന്നിയത്. "എന്റെ തമ്പുരാനെ ഞാൻ എന്തൊക്കെയാണ് ഈ ഓർക്കുന്നത്,"
അവൾ വേഗം നോട്ടം തന്റെ മുല ചപ്പി വലിക്കുന്ന അമ്മിണിക്കുട്ടിയിലേക്ക് മാറ്റി. പക്ഷേ ആ നോട്ടം അവളെയും കടന്ന് തന്റെ തന്നെ വീർത്ത് കൊഴുത്ത മുലകളിൽ തങ്ങി നിന്നു. "അമ്മിണി ഉണ്ടായതിൽ പിന്നെയാണ് ഇങ്ങനെ വലുതായത്," അവളോർത്തു. പ്രസവിക്കുമ്പോൾ ഉണ്ടാകുന്ന ശരീരമാറ്റങ്ങളെ പറ്റിയൊക്കെ പണ്ട് ബയോളജി ക്ലാസ്സിൽ പഠിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇങ്ങനെ ആവുമെന്ന് അവളോർത്തില്ല.
"ഡാഡിയുടെ ഭാഷയിൽ നല്ല കൊഴുത്ത പശു!" അവൾ ടീ പോയിലെ തന്റെ തന്നെ പ്രതിബിംബത്തെ നോക്കിക്കൊണ്ട് ഓർത്തു. "ഡാഡി, ബെന്നി, അജിത്, സത്യ, വീരഗൗഡ, ഗജേന്ദ്രമൊയ്ലി, പെരിയ റാവുത്തർ, കേണൽ സുബ്രഹ്മണ്യം, വക്കീൽ അനന്തറാവു... എന്റെ ഈശ്വരാ,"
💬 Comments
View all comments