0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

എടുത്തോണ്ട് പോകുമ്പോൾ കാലുതെറ്റി. പൊള്ളലോന്നും പറ്റിയില്ല. ചെക്കൻ വീപ്പയിലെ വെള്ളം മറിച്ചു കനലിൽ ഇട്ടു. പുക ശ്വസിച്ചു തങ്കച്ചൻ ആശുപത്രിയിലായി. അങ്ങേർക്കു വലിവും ആസ്തമയും അല്ലേലും ഉണ്ട്.

പണി നിന്ന് പോയി. ചെക്കൻ പേടിച്ചു സ്ഥലം കാലിയാക്കി. ലോഹമെങ്ങാണും അവന്റെ കാലിലോ കയ്യിലോ വീണിരുന്നേൽ കത്തിപോയേനെ.

ആശുപത്രി ചെലവ് നോക്കാമെങ്കിൽ സരസമ്മ ആലയിൽ നിന്നോളം, വേറൊരു സഹായിയെ ഒപ്പിച്ചു കൊടുത്താൽ മതിയെന്ന് തങ്കച്ചൻ കണ്ടീഷൻ വെച്ചു.

ഇനിയിപ്പോ ആരാ ഉള്ളത്? ഞാൻ അന്ന് തങ്കച്ചൻ സഹായിക്കു കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന നേരത്തു അവിടുള്ളോണ്ടാണ് എന്നെ വിളിച്ചത്.

മനസ്സിന്റെ ചേറിൽ ഒരു താമര തണ്ട് ഇറങ്ങി.

"ഞാൻ വരണോ അമ്മാവാ?"

"നീ വന്നാ നന്നാവും ഹാഷീ. സരസമ്മ ഉരുക്കിക്കോളും. നീ സഹായിച്ചാൽ മതിയാകും."

താമര തണ്ടിൽ നിന്നും രണ്ടില തളിർത്തു.

"പരീക്ഷ വെള്ളിയാഴ്ച്ച തീരും ഞാൻ ശനി രാവിലെ അങ്ങെത്താം"

"അത് മതി മോനെ. എന്തായാലും തങ്കച്ചൻ ഒരുക്കിയ മെറ്റൽ സ്റ്റോക്ക് ഉണ്ട്. അപ്പോഴേക്കും നീയിങ്ങു എത്തിയാൽ മതി"

കട്ടിലിൽ കിടന്നു ഞാൻ ആലോചനയിലാണ്ടു. ഇനി ഞാൻ ചെല്ലുമ്പോഴേക്കും അങ്ങേരുടെ ദീനമെല്ലാം മാറിയാലോ?

താമരയുടെ ഇലകൾ വാടുന്നതുപോലെ.

അപ്പൊ ഈ ആഴ്ച തന്നെ ചെന്ന് പണി തുടങ്ങണം. ബാക്കിയുള്ള രണ്ടു പരീക്ഷ. അത് അടുത്ത വർഷം എഴുതാവുന്നതേ ഉള്ളു. ബാക്കി ആറും ജയിക്കുമെന്ന് ഉറപ്പാണ്.

താമര തണ്ടിൽ നിന്നും ഒരു കുഞ്ഞു താമര മൊട്ടു മുകളിലോട്ടു വന്നു.

കൂടുള്ളവന്മാരോടൊന്നും പറയാൻ നിന്നില്ല. നേരത്തെ കിടന്നുറങ്ങി. രാവിലെ അവന്മാര് ഉണര്ന്നെ മുൻപേ കയ്യിൽകിട്ടിയതും അശയിലും ഉള്ളതൊക്കെ ബാഗിലാക്കി, ശശിയോട് അമ്മാവന്റെ ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞോണ്ട് മുങ്ങി.

ടൗണിലെ ബസ്സ് സ്റ്റാൻഡിൽ നിന്ന് അഞ്ചലിലോട്ടു വണ്ടി കയറി. എന്ത് ചെയ്യും എന്നൊന്നും ഒരു പ്ലാനും ഇല്ല. എന്തോ ധൈര്യത്തിന്റെ പുറത്തു ഇറങ്ങിയതാണ്. പരീക്ഷ കട്ട് ചെയ്തെന്നു അമ്മയോ അച്ഛനോ അറിഞ്ഞാൽ അധോഗതി ആണ്.

നേരെ അമ്മാവന്റെ വീട്ടിലോട്ടു ചെന്ന്. അപ്പൂപ്പൻ കോലായിൽ ഉണ്ട്.

"നിനക്ക് വെള്ളിയാഴ്ച വരെ പരൂക്ഷ അല്ലെ?"

"ഓ, അതൊക്കെ അടുത്ത കൊല്ലവും എഴുതാം അപ്പൂപ്പാ".

ചില്ലറ പൊടികൈകൾ പ്രയോഗിച്ചപ്പോൾ

💬 Comments

View all comments