മാളവിക 4 [Abhisha]
മാളവിക 4
Malavika Part 4 | Author : Abhisha
[ Previous Part ] [ www.kkstories.com]
മാളവിക സാരിയുടുക്കാൻ തുടങ്ങുന്നതിനിടയിലാണ് ഫോൺ ബെല്ലടിച്ചത്. സ്‌ക്രീനിൽ 'രാഹുൽ' എന്ന പേര് കണ്ടപ്പോൾ അവൾ ഒന്ന് ശ്വാസമടക്കിപ്പിടിച്ചു. അല്പം മുൻപ് അനുഭവിച്ച വന്യമായ ചിന്തകളെല്ലാം അടക്കിപ്പിടിച്ച്, ഒരു അധ്യാപികയുടെ ഗൗരവത്തോടെ അവൾ ഫോണെടുത്തു.
മാളവിക: "ഹലോ രാഹുലേട്ടാ..." (തന്റെ ശബ്ദത്തിലെ ഇടർച്ച മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു).
രാഹുൽ: "എന്താ മാളൂ, നീ തിരക്കിലാണോ? കുറെ നേരം വിളിച്ചു... എന്താ ഫോൺ എടുക്കാഞ്ഞത്?"
മാളവിക: "ഏയ്, ഒന്നുമില്ല ഏട്ടാ. ഞാൻ ഒന്ന് കുളിക്കുകയായിരുന്നു... അമ്മയും അച്ഛനും അമ്പലത്തിൽ പോയി.
രാഹുൽ: (തമാശരൂപേണ) "എന്താ മാളൂ, അച്ഛനും അമ്മയും കൂടി നിന്നെ അവിടെ കാവൽ ഏല്പിച്ചിട്ട് എങ്ങോട്ടെങ്കിലും മുങ്ങിയോ?"
മാളവിക ഒന്ന് ചിരിച്ചു.
മാളവിക: "അതെ ഏട്ടാ... നിങ്ങൾ പറഞ്ഞത് ശരിയാ. അവർ രണ്ടുപേരും കൂടി എന്നെ ഇവിടെ തനിച്ചാക്കി അമ്പലത്തിൽ പോയിരിക്കുകയാണ്. ഇന്ന് അവിടെ എന്തോ പ്രത്യേക പൂജയുണ്ടെന്ന് പറഞ്ഞു."
രാഹുൽ: "അമ്പലത്തിലോ? ഓ... നിനക്ക വേണ്ടിയാണോ പ്രാർത്ഥന?"
മാളവിക: (രാഹുലിനെ കളിയാക്കുന്ന മട്ടിൽ) "ഏട്ടാ... നിങ്ങൾ ഇങ്ങനെ ചിരിക്കണ്ട. നിങ്ങളുടെ ആ ഒരു പാവം 'മര്യാദ രാമൻ' വേഷം കാണുമ്പോൾ ലോകം വിചാരിക്കും നിങ്ങളൊരു വലിയ സംഭവമാണെന്ന്. പക്ഷേ ശരിക്കുള്ള കയ്യിലിരിപ്പും ആ സ്വഭാവവും എനിക്കല്ലേ ഏട്ടാ അറിയൂ... ഞാൻ മാത്രമല്ലേ അത് ശരിക്കും അനുഭവിച്ചിട്ടുള്ളൂ!"
രാഹുൽ ഇത് കേട്ട് കൂടുതൽ ഉറക്കെ ചിരിച്ചു. തന്റെ ഭാര്യയുടെ ഈ തമാശ കലർന്ന കുറ്റപ്പെടുത്തലുകൾ അവൻ എപ്പോഴും ആസ്വദിക്കാറുള്ളതാണ്. പക്ഷേ, രാഹുൽ കരുതിയത് അവർ തമ്മിലുള്ള പ്രണയനിമിഷങ്ങളെ കുറിച്ചാണ് മാളവിക പറയുന്നതെന്നാണ്. എന്നാൽ മാളവികയുടെ മനസ്സിൽ മറ്റൊന്നായിരുന്നു.
രാഹുലിന്റെ ആ പഴയ സ്വഭാവങ്ങളും തങ്ങൾക്കിടയിലെ രഹസ്യങ്ങളും ഓർക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു ആവേശം തോന്നി. അവന്റെ മുന്നിൽ എന്നും മാന്യയായ അധ്യാപികയായി അഭിനയിക്കുമ്പോഴും, രാഹുലിന് മാത്രം അറിയാവുന്ന തന്റെ ആ പഴയ രൂപത്തെക്കുറിച്ച് അവൾ വെറുതെ ഓർത്തുപോയി.
മാളവിക: "അച്ഛനും അമ്മയും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് നിങ്ങളുടെ ഈ 'നല്ല സ്വഭാവം' നിലനിൽക്കാൻ വേണ്ടിയാവും.
രാഹുൽ: "ശരി ശരി... മതി എന്നെ കളിയാക്കിയത്. നീ സ്കൂളിൽ പോകാൻ നോക്ക്. അല്ലെങ്കിൽ ടീച്ചർ ലേറ്റ് ആയി എന്ന് പറഞ്ഞു കുട്ടികൾ ചിരിക്കും."
ഫോൺ കട്ട് ആയതും മാളവിക ഫോൺ കട്ടിലിലേക്ക് എറിഞ്ഞു. അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ സാരിയുടെ മുന്താണി ഒന്ന് താഴ്ത്തി ഉടുത്തു.വേഗം തയ്യാറായി മാളവിക ഉമ്മറത്തെ വാതിൽ പൂട്ടി പുറത്തേക്കിറങ്ങി. അല്പം മുൻപ് അക്രിക്കാരനുമായി ഔട്ട് ഹൗസിൽ വെച്ച് നടന്ന ആവേശകരമായ നിമിഷങ്ങളുടെ ഓർമ്മയിൽ അവളുടെ മുഖത്ത് അപ്പോഴും ഒരു തിളക്കമുണ്ടായിരുന്നു.
പെട്ടെന്നാണ് മതിലിനപ്പുറത്തുനിന്ന് ആ പരുക്കൻ ശബ്ദം കേട്ടത്.
സാമുവൽ അങ്കിൾ: "മോളേ മാളവിക... ആ ആക്രിക്കാരൻ വന്നിട്ട് പോയോ?"
ആ വിളി കേട്ടതും മാളവിക ശരിക്കും ഒന്ന് ഞെട്ടിപ്പോയി. അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. "അങ്കിൾ എല്ലാം
💬 Comments
View all comments