0%

Chapter Title : മാതാ പുത്ര PART_012 [ഡോ. കിരാതൻ]

" ...... എന്നാൽ അമ്മ നേരെ ഭൂവനേശ്വർ എയർപോർട്ടിലേക്ക് ടിക്കറ്റെടുത്തോ ... ഞാൻ അവിടെ ഉണ്ടാകും .....".

"........ ഞാനിപ്പോൾ വിളിക്കാം ....".

സീതാലക്ഷ്മി ഫോൺ വച്ചു. രണ്ട മണിക്കൂർ കഴിഞ്ഞപ്പോൾ മാധവന്റെ ഫോണിലേക്ക് ടിക്കറ്റിന്റെ കോപ്പി വന്നു. നോക്കുബോൾ അഞ്ച് ദിവസ്സം കഴിഞ്ഞുള്ള ടിക്കറ്റ്. അതും മധുരക്കുള്ളത്. മധുര എയർപ്പോർട്ടിൽ നീയുണ്ടാകണം എന്ന മെസ്സേജ് താഴെ ഉണ്ടായിരുന്നു.

അവന് തീർത്തും സന്തോഷമായി. കാരണം യാത്ര അവസാനിപ്പിക്കാൻ അവന് തോന്നിരുന്നു. മധുരയാകുബോൾ 'അമ്മ നാട്ടിൽ കുറച്ച് നാളുണ്ടാകുമെന്ന് അവന് തോന്നി.

വളരെ കാലത്തിന് ശേഷം അമ്മയെ കാണാൻ പോകുന്നു. ആ ഒരു വാർത്ത മതിയായിരുന്നു ഹോട്ടൽ വെക്കേറ്റ് ചെയ്ത ശേഷം തമിഴ്‌നാട്ടിലേക്ക് വണ്ടിയോടിക്കാൻ. ഓരോ ദിവസ്സവും എഴുന്നൂറ് എണ്ണൂറ് കിലോമീറ്ററുകൾ താണ്ടി നാലാം ദിവസ്സം അവൻ മധുരയിൽ എത്തി. ഇതിനിടയിൽ അത്യാവശ്യം നല്ല തുക അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നെത്തിരുന്നു. അതിനാൽ നല്ലൊരു സ്റ്റാർ ഹോട്ടൽ തന്നെ കണ്ട് പിടിച്ച് മുറിയെടുത്ത് വിശ്രമിച്ചു.

അന്ന് രാത്രി അവൻ ഉറങ്ങിയതേയില്ലായിരുന്നു.

പുലർച്ചെ തന്നെ വരുന്ന ഫ്‌ളൈറ്റിൽ അമ്മയെ കാത്ത് അവൻ എയർപോർട്ടിന്റെ മുന്നിൽ കാത്തിരുന്നു.

സമയത്ത് തന്നെ ഫ്‌ളൈറ്റ് വന്നെങ്കിലും അമ്മയെ കാണാത്തതിൽ ഒരു കൊച്ചു കുട്ടിക്കുണ്ടാകുന്ന പേടി അവൻ്റെ മനസ്സിൽ ഉറഞ്ഞുവന്നു. ഒടുവിൽ തിരക്കില്ലാത്ത വീഥിയിലൂടെ ഒട്ടും തിരക്ക് പ്രകടമാകാത്ത  സ്ത്രീയുടെ നടത്തത്തോടെ അമ്മ നടന്ന് വരുന്നത് അവൻ കണ്ടു.

കാവി നിറമായിരുന്നു അമ്മയുടെ സാരി. ആ സാരി ലളിതമാണെങ്കിലും അതിലും ഒരു പ്രൗഢി വിളിച്ച് പറയുന്നുണ്ടായിരുന്നു. ദുബായിയിൽ ഹെൽത്ത് ജിമ്മ് തുടങ്ങുന്ന കാര്യം 'അമ്മ പറഞ്ഞിരുന്നത് അവൻ ഓർത്തെടുത്തു. 'അമ്മ സ്ഥിരമായി ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നുണ്ടെന്ന് ശരീര ഘടന കണ്ടപ്പോൾ തന്നെ മനസ്സിലായി. ഒരേയൊരു ലഗ്ഗേജ് മാത്രമേ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്നുള്ളു.

"...... അധികം വൈകിയില്ലല്ലോ അല്ലെ ????".

വന്നപാടെ മകന്റെ ശിരസ്സിൽ തലോടിക്കൊണ്ട് സീതാലക്ഷ്മി പറഞ്ഞു. മാധവൻ അമ്മയോട് ചേർന്ന് നിന്നു. അമ്മയുടെ ശരീരത്തിലെ ചൂട് അവനിൽ എന്തൊക്കെയോ ചിന്തകൾ നിറച്ച് നിന്നു. പക്ഷെ അമ്മയുടെ ചന്ദനക്കുറിയും രുദ്രാക്ഷമാലയും കാവി സാരിയും അവന്റെ മനസ്സിനെ വേണ്ടാത്ത ചിന്തകളിൽ നിന്നും ബലമായി അകറ്റി.

അൽപനേരം അവരിരുവരും അങ്ങനെ നിന്നു.

" ..... ഇവിടെ അടുത്താണ് ക്ഷേത്രം .. ഒരു പത്ത് കിലോമീറ്റർ ..".

സീതാലക്ഷ്മിയുടെ പെട്ടി കാറിന്റെ അരികിലേക്ക് ഉരുട്ടിക്കൊണ്ട് പോകുന്നതിനിടയിൽ പറഞ്ഞു.

"...... നിനക്കിപ്പോൾ ദൂരമൊന്നും പ്രശ്നമല്ല അല്ലെ.....

💬 Comments

View all comments