Chapter Title : മണിച്ചിത്രത്താഴ് 1 [Vanaja Abraham]
തൊട്ടി കിണറ്റിൽ വീണു… ഒന്ന് എടുക്കാനാ അല്ലി നാണത്തോടെ പറഞ്ഞു,
നാണം എന്ത്കൊണ്ടാണെന്ന് വൈദ്ധ്യർക്ക് മനസിലായി.. പണ്ട് അമ്മ ഭാസുരക്ക് കഷായം വാങ്ങുവാൻ വൈദ്ധ്യശാലയിലേക് ചെന്ന അല്ലിയെകൊണ്ട് വായിൽ എടുപ്പിച്ചിരുന്നു. രോഗികൾ പുറത്ത് വരുന്നത്കൊണ്ട് കൂടുതൽ ഒന്നും നടത്താൻ പറ്റിയില്ല.. മറ്റൊരു ദിവസം നോക്കാം എന്ന് അല്ലിയോട് പറഞ്ഞു.. (അല്ലിക്ക് പ്രയമുള്ളവരെ പ്രത്യേകിച്ച് വൈദ്യരെ വളരെ കാര്യമായിരുന്നു) അത് ഓർത്ത് ഇരുന്ന വൈദ്യർ,വായിൽ ചവച്ചുകൊണ്ടിരുന്ന മുറുക്കാൻ നീട്ടി തുപ്പി ചോദിച്ചു "അമ്മക്ക് എങ്ങനെ ഉണ്ട് മോളെ…"
കുറവുണ്ട്.. ഇപ്പൊൾ അമ്മാവൻ്റെ വീടിലാ…"മറക്കാതെ പറഞ്ഞെക്കണെ…" എന്ന് ഓർമിപ്പിച്ച് ഉടൻ തന്നെ അല്ലി തൻ്റെ സൈകിൽ എടുത്തുകൊണ്ട് അവിടെ നിന്നും പോയി…
അല്ലിപോയി അപ്പോൾ തന്നെ ഉണ്ണിത്താൻ അവിടേക്ക് വന്നു….
ഉണ്ണിത്താൻ: "മാടമ്പിള്ളിയിൽ പോയി അല്പം താമസിച്ചു.."
മോൾ വന്നിരുന്നു… ഇപ്പൊ അങ്ങ് പോയെ ഉള്ളൂ…
അതെയോ…. എന്നിട്ട് ഇപ്പൊ എന്തായി?
എന്താവൻ ഞാൻ വര്യർക്ക് ഒരു പാ അങ്ങ് ഇട്ടുകൊടുത്തു വര്യർ അപ്പോ തന്നെ ട്ട ഇട്ടുകൊടുത്തു…
ട്ടാ.. അത്രല്ലെയുള്ളു…. "താക്കോലെടുക്കാതരുണോധയത്തിൽ…" ഉണ്ണിത്താൻ തുടങ്ങി
ഏയ് താക്കോൽ കൊടുക്കാതെ എന്ന് ചൊല്ലു.. വൈദ്യര് തിരുത്തി…
ഇല്ല… എടുതട്ടില്ല… താക്കോലെടുതട്ടില്ലാ…. . മാടമ്പിള്ളിയിലെ താകൊലെടുക്കൻ മറനിരിക്കണൂ… പരിഭ്രമത്തോടെ തൊണ്ടയിലെ വെള്ളം വറ്റിയ ഉണ്ണിത്താൻ എങ്ങനെയോ പറഞ്ഞു… ഇതും പറഞ്ഞ് ഉണ്ണിത്താൻ നേരെ മാടമ്പിള്ളിയിലേക്ക് വെച്ചുപിടിച്ചു…
അമ്മ ഭാസുര അമ്മാവൻ്റെ വീട്ടിലും അച്ഛൻ മാടമ്പിള്ളിയിൽ പോയതും ഒരു അനുഗ്രഹമായി കിട്ടിയ സന്തോഷത്തിൽ വൈദ്യർ അല്ലിയുടെ വീട് ലക്ഷ്യമാക്കി നടന്നു…
പാടത്തോട് ചേർന്ന് അടക്കാ കൃഷിയും ജാതികൃഷിയും പറമ്പിൻ്റെ ഒത്ത നടുക്ക് ഒരു കുളവും ഒക്കെയുള്ള ഒരു പഴമ നിറഞ്ഞ വീടായിരുന്നു ഉണ്ണിത്താൻ്റെത്. ഉമ്മറത്തെ മാവിൽ നിന്നും മാങ്ങ പരിക്കുകയായിരുന്നു അല്ലി..തൊടിയിലെ ഇടവഴിയിലൂടെ കയ്യിൽ ഒരു കാലൻകുടയും, തോളിൽ ഒരു തോർത്തും ഇട്ട് നടന്നു വരുകയായിരുന്ന വൈദ്ധ്യരെ ശ്രദ്ധയിൽ പെട്ട അല്ലി, "അല്ലാ എന്താ വൈദ്യരെ ഈ വഴി? ദാസപ്പൻകുട്ടിയെ കണ്ടോ?"
"ഇല്ലാ… കണ്ടില്ലാ…" അകലെ നിന്നും അല്ലിയെ അടിമുടിനോക്കി വൈദ്യര് പറഞ്ഞു..
ചുവപ്പ് ബ്ലൗസും അതെ നിറതോട്കൂടിയ ഒരു ദാവണി ആയിരുന്നു വേഷം.
💬 Comments
View all comments