Chapter Title : മണിക്കുട്ടി
ചരടു കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഭസ്മക്കുറി. ഏതോ ദിവ്യനാണെന്നു തോന്നി. ഇത്തരക്കാർക്കു ഗോപൂവുമായി എങ്ങനെ അടുപ്പം?
“എടാ, ഇതാണു കൈമളുപേട്ടൻ; പ്രഭാകരക്കെമൾ എന്നാ പേര്…ചേട്ടാ, ഇതെന്റെ കസിൻ പ്രേമൻ’ “സോമാ, ഒരു കാര്യം ഞാൻ വേഗം പറയാം.” അദ്ദേഹം പറഞ്ഞു, “കണ്ണിൽക്കണ്ട മൂർത്തികളെയൊക്കെ ആരാധിക്കുന്നതാ നമ്മുടെയൊക്കെ അധഃപതനത്തിനു കാരണം, പരബ്രഹ്മത്തിനെയേ വണങ്ങാവൂ. ‘ഗുരു സാക്ഷാൽ പരബ്രഹ്മം’ എന്നു കേട്ടിട്ടില്ലേ?
“സിനിമാപ്പാട്ടിൽ കേട്ടിട്ടുണ്ട്.ഖി ഖി ഖി.ചേട്ടന്നു പേരു തെറ്റി പ്രേമൻ എന്നാ ഇവന്റെ പേരു സോമനല്ല” ഗോപു. “ആട്ടെ..പ്രമാ, എന്താ അതിന്റെ അർത്ഥം എന്തെന്നറിയാമോ? “ഗുരുവാണു ശരിക്കും പരബ്രഹ്മം എന്നല്ലേ?” “അല്ല, പരബ്രഹ്മമാണു യഥാർത്ഥ ഗുരു പ്രേമനെ കണ്ടപ്പഴേ എനിക്കു തോന്നി, ദൈവിക വിഷയത്തിൽ താൽപ്പര്യമുള്ള ആളാണെന്നു; ഗോപുവിനെപ്പോലെ” അദ്ദേഹം ഗോപുവിന്റെ ചുമലിൽ ഒന്നു തട്ടി. ഞാൻ ഗോപുവിനെ ഒന്നു നോക്കി. “എനിക്കു ചില മുഖലക്ഷണങ്ങളൊക്കെ അറിയാം; സാമുദ്രിക ശാസ്ത്രം പഠിച്ചിട്ടുണ്ട്.” അദ്ദേഹം കണ്ണുകൾ മേൽപ്പോട്ടാക്കി. അർദ്ധനിമീലിതങ്ങളായ ആ നയനങ്ങളിൽ ഒരു ആദ്ധ്യാത്മിക പ്രകാശം പരന്നുവെന്നു തോന്നി.
“ഒഴിവുള്ളപ്പോൾ ഇയാളെയും കൊണ്ടു വാ; നമുക്കു പല കാര്യങ്ങളും സംസാരിച്ചിരിക്കാം” അവസാനം അദ്ദേഹം ഗോപുവിനോടു പറഞ്ഞു. ഞങ്ങൾ നടന്നു.
“ഖി ഖി ഖി ഖി.” ഗോപു ഉറക്കെ ചിരിച്ചു, “എടാ.അതു പരമ ബോർ ആട്ട ‘
“എന്നുവച്ചാൽ? എന്തു സാധനമാ. അതു?” “നീ കണ്ടില്ലേ? ഭക്ടി മൂത്ത് അയാൾക്കു് അരപ്പിരിയായെന്നാ തോന്നുന്നതു് ‘വിചിത്രം തന്നെ, ഗോപൂ.അല്ല.നമ്മളെങ്ങനെയാ ഇത്തരം ദൈവപുരുഷന്മാരുമായി പരിചയം? “ബേങ്ങ! അതൊരു വലിയ കഥയാ.ഇയാടെ പെണ്ണുമ്പിള്ളയുമായാ എനിക്കു കൂടുതൽ അടുപ്പം. പിന്നെ.” “nsloom…?” “പിന്നെ മോളുമായിട്ട്
“രണ്ടിനെയും കളിച്ചെന്നു പറ’ എനിക്കു തല ചുറ്റി. ഭാഗ്യവാൻ
“അതെങ്ങനെ സാധിച്ചെന്നു പറ ഗോപൂ’
“പിന്നെപ്പറയാമെടാ..രണ്ടെണ്ണം അകത്തുചെന്നാലേ അതിന്റെ ഒഴുക്കു ശരിയാകൂ.” കാർത്തികേയന്റെ കൂൾ ബാറിലെത്തിയ ഞങ്ങൾ നേരേ മുകളിലത്തെ ഫ്ലോറിലുള്ള മുറിയിൽ ഇരുന്നു. പത്രോസ് മുമ്പിൽ പ്രത്യക്ഷപ്പെട്ടു വെളുക്കെ ചിരിച്ചു.
“എന്താ മുഖത്തൊരു യോനീപ്രസാദം? ഗോപു കളിയാക്കി, “ങ്ങാ..ഒരു ഫുള്ളം പതിവു സാധനങ്ങളും കൊണ്ടു വാ” സാധനം എത്തിയപ്പോൾ ഗോപു ഉഷാറായി. ചിയേഴ്സ് അടിച്ചു ഞങ്ങൾ ആദ്യ പെഗ് മൊത്തിക്കുടിച്ചു. “എടാ, നിന്റെ
💬 Comments
View all comments