Chapter Title : മഞ്ഞുരുകും കാലം 7 [വിശ്വാമിത്രൻ]
ഇരുമ്പഴിയിൽ ചാരിനിന്ന ശശിയണ്ണൻ ആരെയോ ഫോൺ ചെയ്യുവായിരുന്നു. കട്ട് ചെയ്യുന്നവരെ ഞാൻ കാത്തു. "എന്തരഡേയ്?" ഞാൻ ശശിയുടെ കയ്യില്പിടിച്ചു ചെവിയോടെന്റെ മുഖം ചേർത്തു. "സുൽഫത്തും ജിതിനും തമ്മിലെന്താണ് ശശി?" "അത് നീ ഇതുവരെ അറിഞ്ഞില്ലേ? അവര് സെറ്റായിട്ട് ആഴ്ച രണ്ടായല്ലോ" എന്റെ മുഖത്തെ മ്ലാനഭാവം കണ്ടിട്ടാവും, ശശിയണ്ണൻ വീണ്ടും ചോദിച്ചു, "നെനക്കവളെ ഇഷ്ടമായിരുന്നോ?" "ഉം", ഒരക്ഷരത്തിൽ ഞാൻ ഉത്തരം പറഞ്ഞു റൂമിലോട്ട് കയറി. ദിവ്യ പ്രണയം. മണ്ണാങ്കട്ട. അവള് മനസ്സിൽ കയറിയ കാരണം ആ ചിഞ്ചുവിനെ മാസം രണ്ടായി അടുപ്പിച്ചിട്ട്. എല്ലാം പാഴായി. "ആറ്റിൽ കളഞ്ഞാലും അളന്നു കളയണമഡേയ്" ആ പഴംചൊല്ലും ഈ സന്ദർഭവുമായി എന്ത് ബന്ധം? "അങ്ങനെ പരസ്പരബന്ധമുള്ള പഴംചൊല്ല് തന്നെ പറയണമെന്നില്ല. മനഃസാക്ഷിക്കെന്തും പറയാം." ഒരുമാതിരി പ്രേം കുമാർ പറയുന്നപോലത്തെ ഊള ഡയലോഗ് അടിക്കരുത്! "അശോഡാ. പ്യാവം വിരഹ കാമുകൻ" എന്റെ തലയിൽ നിന്നു തന്നെ വിശ്രമം കിട്ടാൻ ഞാൻ പാന്റും ജാക്കറ്റും വലിച്ചു കയറ്റി ഹോട്ടൽ റൂമിന്റെ പുറത്തിറങ്ങി. സമയം രാത്രി പതിനൊന്നാവുന്നതേ ഉള്ളു. മണാലി എന്ന ചെറുനഗരത്തിലൂടെ ഞാൻ പതിയെ നടന്നു. നല്ല തണുപ്പുണ്ട്. അതോണ്ട് നടക്കാൻ നല്ല ആയാസമുണ്ട്. അങ്ങനെ കഷ്ടപെട്ടുനടക്കുന്നൊണ്ട് ചെറിയ ഒരാശ്വാസം. "പോവാൻ പറയഡേയ് ആ സുല്ഫതിന്റടുത്, നിനക്ക് അതിലും നല്ല പെണ്ണിനെ കിട്ടും" മനഃസാക്ഷി വീണ്ടും തല പൊക്കി. " ആ ചിഞ്ചു നിന്റ കുണ്ണ വായിലിട്ടു സുഖിപ്പിച്ചതും നിനക്കവളുടെ ഉപ്പു നോക്കാൻ കിട്ടിയതും നീ അവക്കടെ പിറകെ പോയിട്ടാണോ?" അല്ല "അപ്പൊ പിന്നെ നെനക്കുള്ളത് നിന്റെ പുറകെ വരും" വരുമോ? "വരുമഡേയ്. ഇപ്പൊ മോൻ റൂമിൽ പോയി കെടക്കാൻ നോക്ക്. ഒടുക്കത്തെ തണുപ്പ്" ഹോട്ടലിലിന്റെ രണ്ടാം നിലയിൽ ആണ് ഞങ്ങടെ റൂം. വെറുതെ ലിഫ്റ്റിൽ കയറിപോകണ്ട എന്ന് വെച്ച ഞാൻ കോണിപ്പടികളുടെ അടുത്തേക്ക് നീങ്ങി. ആദ്യത്തെ നിലയുടെ അറ്റത്തെത്തിയപ്പോൾ മുകളിലത്തെ ലാൻഡിങ്ങിൽ നിന്ന് അടക്കിപ്പിടിച്ച വർത്തമാനവും ചിരിയും. ആരഡേയ് പബ്ലിക് ആയിട്ട് ചുറ്റിക്കളി? അതും ലൈറ്റൊക്കെ ഇട്ടിട്ടു? ഒളിഞ്ഞു നോക്കാൻ ഒരു സ്‌കോപ്പുമില്ലാത്ത സ്ഥലം. ക്‌ളാസ്സിലെ ആരോ ആണെന്ന് ഉറപ്പാണ്. ഞങ്ങളല്ലാതെ ഈ ഹോട്ടലിൽ വേറെ
💬 Comments
View all comments