Chapter Title : മഴത്തുള്ളിക്കിലുക്കം 2 [Indrajith]
അത്....അയാൾ, ഭാര്യ, രാവിലെ കണ്ട പെണ്ണ്, പിന്നെയൊരു മണ്ണുണ്ണി ലുക്കുള്ള ചെറുപ്പക്കാരൻ, ഒരു ചെറുപ്പക്കാരി...ആ ചെറിയ പെൺകുട്ടി, ഫായിസിന്റെ പെങ്ങൾ എന്നിങ്ങനെ കുറച്ചു പേരാണ് ആ വീട്ടിലുണ്ടായിരുന്നത്...ഏതായാലും ഇരുട്ട് മാറി വെളിച്ചം വരുന്ന വരെ കാത്തിരിക്കാൻ തീരുമാനമായി. ഇത് കേട്ട പാടെ മണ്ണുണ്ണി എഴുന്നേറ്റു മുകളിലത്തെ മുറിയിലേക്ക് കേറിപ്പോയി, പിന്നാലെ ചെറുപ്പക്കാരിയും....ഹനീഫ അവിടെത്തന്നെയുള്ള സോഫമേൽ ചെരിഞ്ഞു...ഗിരി അവിടെയിരുന്നു മെല്ലെ ഒന്ന് മയങ്ങി...
കാലിന്മേൽ തണുപ്പടിക്കുന്നതു അറിഞ്ഞാണ് ഗിരി എഴുന്നേറ്റത്...വെള്ളം വീട്ടിനകത്തേക്ക് എത്തിയിരിക്കുന്നു!!! അവൻ ചാടിപ്പിടഞ്ഞെണീറ്റു....
"ഇക്കാ ഇക്കാ!!!!"
അവൻ ഹനീഫയെ വിളിച്ചുണർത്തി...
അയാൾ കണ്ണും ചിമ്മിയെഴുന്നേറ്റു, കാര്യം മനസ്സിലാക്കാൻ അയാൾക്കു കുറച്ചു സമയം വേണ്ടി വന്നു. അയാൾ ബഹളം വെക്കാൻ തുടങ്ങി..അത് കേട്ടിട്ടാവണം കുട്ടികളൊഴികെയുള്ളവരെല്ലാം എഴുന്നേറ്റു വന്നു. എല്ലാരും വെപ്രാളപ്പെട്ട് എന്ത് ചെയ്യണം എന്നറിയാതെ കലപില കൂട്ടാൻ തുടങ്ങി.
"അള്ളാ എന്താണീ കാണണ് .... പെണ്ണുങ്ങൾ കരച്ചിൽ തുടങ്ങി..."
ഗിരി എല്ലാരോടുമായി പറഞ്ഞു...
"ഇവിടെ അടുത്ത് ബന്ധുവീടുകൾ ഇണ്ടോ? എന്നാൽ അങ്ങോട്ട് മാറാം......ഇവിടെ നിൽക്കുന്നത് ബുദ്ധിയല്ല..."
അവസാനം താഴെ നിലയിലുള്ള ടീവി തുടങ്ങിയ ഇലക്ട്രോണിക് സാമഗ്രികളും, വിലപിടിപ്പുള്ള വസ്തുക്കളും മറ്റും മുകളിലത്തെ മുറികളിൽ കൊണ്ട് വയ്ക്കാൻ തീരുമാനമായി........
എല്ലാം ഒതുക്കി പിടിച്ചു വന്നപ്പോളേക്കും ഇരുട്ട് മാറി വെളിച്ചം വരാൻ തുടങ്ങി....ഹനീഫയുടെ ജ്യേഷ്ഠനേം ഭാര്യയേം, ഹനീഫയുടെ മകളെയും ചെറിയ കുട്ടിയേയും ഇവരുടെ വീടിനു കുറച്ചപ്പുറത്തുള്ള ബന്ധുവീട്ടിൽ കൊണ്ട് ചെന്നാക്കാൻ തീരുമാനമായി...
മണ്കുണാഞ്ചൻ അവന്റെ ഉമ്മാന്റെ കൈപിടിച്ചു നടത്തി അവരെ തട്ടിയിട്ട്...ആ സ്ത്രീ വെള്ളത്തിൽ വീണു ശരീരമാകെ നനഞ്ഞു...നല്ല മുഴുപ്പുള്ള സ്ത്രീ....ഗിരി അവരെ സ്കെച്ച് ചെയ്തു...അവർ അവന്റെ കൊതിയോടു കൂടിയുള്ള നോട്ടം കണ്ടു നാണിച്ചു. അമ്പതു വയസ്സ് കാണില്ല, ഐഷാബിടെ അത്ര വരില്ല എന്നാലും അംഗലാവണ്യം വേണ്ടോളമുണ്ട്.
"അള്ളാഹ്, ഞാനില്ല.....എന്നെക്കൊണ്ട് പറ്റൂല....ഞാൻ ഇവിടിരുന്നോളാ.."
ഹനീഫയുടെ ജ്യേഷ്ഠൻ അബ്ദുള്ള പറഞ്ഞു..
"ഉപ്പ ഇങ്ങള് കളിക്കാൻ നിക്കല്ലേ....വേം വരിന്.."
മണ്‌കുണാഞ്ചൻ മനാഫ് ഉപ്പയോട് ചൂടായി....
"നീ ഓളെ കൊണ്ടാക്കീട്ടു വാ, കുറേക്കൂടി വെളുക്കട്ടെ....ഞാൻ വരാ "
"ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാ , ആരുടേം സഹായം വേണ്ട....സുഹ്റ കടുപ്പിച്ചു പറഞ്ഞു..."
"പാത്തു നീ മൂത്തുമ്മാന്റെ ഒപ്പം
💬 Comments
View all comments