0%

Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 342
സ്ഥലം എന്തായാലും അവരുടെ പേരില്‍ എഴുതിതരാമെന്ന് പുഷ്പവല്ലി വാക്കുകൊടുത്തു. പക്ഷെ കല്ല്യാണിക്ക് അവര്‍ ഇവിടം വിട്ട് പോവുന്നത് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമായിരുന്നു. അതുപോലെ കുട്ടപ്പനും. പുഷ്പവല്ലിയമ്മയോടും മീരയുടെയും ആര്യയോടുമായി കല്ല്യാണി : തമ്പ്രാട്ടി, ഞാനിവിടെ കുഞ്ഞുനാള്‍ മുതല്‍ ജോലിക്ക് വരുന്നുണ്ട്. എന്റെ അച്ഛനും അമ്മയും ഇവിടുത്തെ ജോലിക്കാരായിരുന്നു. അവരുടെയും എന്റെയും ജീവിതം കഴിഞ്ഞുപോയത് നിങ്ങള് കാരണമാ എന്നുപറഞ്ഞു കരയുന്ന കല്ല്യാണിയോട് പുഷ്പവല്ലി : എന്ത് ചെയ്യാനാ കല്ല്യാണി. വിധി മറ്റൊന്ന് തീരുമാനിച്ചില്ലേ..? കല്ല്യാണി : തമ്പ്രാട്ടിയുടെ അച്ഛന്‍ ഗോപാല മേനോന്റെ സഹായിയായിരുന്നു എന്റെ അച്ഛന്‍ കോരന്‍. തമ്പ്രാട്ടിക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല. ഈ നാട്ടിലെ സ്ഥലമൊക്കെ കൈക്കലാക്കാന്‍ തമ്പ്രാട്ടിയുടെ അച്ഛന്‍ ധൈര്യവും തന്റേടവുമാത്രമല്ല കൈമുതലാക്കിയത്. മറ്റൊരാളെ ആശ്രയിച്ചിരുന്നു. പുഷ്പവല്ലി : ആരെ...? കല്ല്യാണി : നീലകണ്ഠനാശാന്‍ പുഷ്പവല്ലി : അയാള് ഒരു മന്ത്രവാദിയല്ലേ..? കല്ല്യാണി : അതേ. നടക്കാതെ പോയിരുന്ന പല കാര്യങ്ങളും അയാള്‍ മുഖേന നടത്തിയിട്ടുണ്ട്. പുഷ്പവല്ലി : ശരി തന്നെയാണ് നീ പറഞ്ഞത്. തറവാട്ടിലെ നിധി കണ്ടെത്തിയതും, ദോഷം വരാതെ നോക്കിയതും, പിന്നെ ആഗ്രഹിച്ച കാര്യങ്ങള്‍ ഏറെ സാധിച്ചത് ആശാന്‍ കാരണമാണ്. അങ്ങനെയും ഇങ്ങനെയും കൈക്കലാക്കിയ സ്വത്തായതുകൊണ്ടാണ് ഇങ്ങനെയൊക്കെ നഷ്ടപ്പെടുത്തേണ്ടിവന്നത്. അച്ഛന്‍ അന്ന് വെട്ടിപ്പിടിച്ചത് ഈ നാട്ടിലെ സാധാരണക്കാരുടെ സ്വത്തായിരുന്നു. കല്ല്യാണി : തമ്പ്രാട്ടി, എന്നിട്ട് എന്ത് പറ്റി...? തമ്പ്രാട്ടിയുടെ അച്ഛന്‍ നല്ല ആയൂരാരോഗ്യത്തോടെയല്ലേ ജീവിച്ചു മരിച്ചത്. പുഷ്പവല്ലി : പക്ഷെ അതിന്റെ ശാപം എനിക്കും എന്റെ കുട്ടികള്‍ക്കുമാ. കല്ല്യാണി : അത് പറയാന്‍ വരട്ടെ. ആ തന്ത്രം നമുക്ക് ഈ കാര്യത്തില്‍ ഉപയോഗിച്ചാല്‍ മേനോന്‍ തമ്പ്രാനും മക്കള്‍ക്കും പഴയപോലെ ജീവിച്ചൂടെ. പുഷ്പവല്ലി : അതിന് ആശാന്‍ മരിച്ചുപോയില്ലേ കല്ല്യാണി. കല്ല്യാണി : ആശാന്‍ മരിച്ചാലും അനന്തരവന്‍ വേലുക്കുട്ടിയെ അറിയില്ലേ തമ്പ്രാട്ടിക്ക് പുഷ്പവല്ലി : വേലുകുട്ടി ഇവിടെ വീടുപണിക്കും പറമ്പിലെ പണിക്കും വന്നിട്ടില്ലേ...? കല്ല്യാണി : പണിക്ക് മാത്രമല്ല. ഈ കുട്ടികളുടെ കല്ല്യാണത്തിനും വന്നിട്ട്ണ്ട്. പുറത്ത് ഇലയിട്ട് ഞാനാ ചോറ്് കൊടുത്തത്. പുഷ്പവല്ലി : അതിന് അയാള്‍ക്ക് നമ്മളെ എങ്ങനെ സഹായിക്കാന്‍ കഴിയും. കല്ല്യാണി : നീലകണ്ഠനാശാന്റെ

💬 Comments

View all comments