Chapter Title : മോനാച്ചന്റെ കാമദേവതകൾ 1 [ശിക്കാരി ശംഭു]
ഓർമകളാണ്.
ക്ഷമിക്കണം മോനാച്ചന്റെ കഥനകഥ പറയാൻ വന്നതല്ല. അപ്പനും അമ്മച്ചിയും പുത്തൻപുരക്കലെ പണിക്കാരായതുകൊണ്ട് മോനിച്ചനും ഇടക്കൊക്കെ അവിടെപോകുമായിരുന്നു,
പുഴയ്ക്ക് അക്കരെയാണ് അവിടുത്തെ സിറ്റി, നാല് കടയും ഒരു ചായക്കടയും ഉണ്ടേൽ ഇവിടെല്ലാം സിറ്റിയാണ്, പുലർച്ചെ അക്കരെപോയി പുത്തൻപുരയ്ക്കിലേക്ക് പാലും പത്രവും കൊണ്ടുവരുന്നത് മോനാച്ചന്റെ ഡ്യൂട്ടിയാരുന്നു, മാസാവസാനം അവറാൻ മുതലാളി മോനാച്ചന്നു 30 രൂപ പ്രതിഫലവും കൊടുത്തിരുന്നു.
അവറാൻ മുതലാളി ശോശമ്മ ദമ്പതികൾക്കു 3 മക്കളാണ് ഉള്ളത് മൂത്തവൻ നേരത്തെ പറഞ്ഞ ജോസ്, മോനച്ഛനെക്കാൾ 5 വയസ്സ് മൂത്തതാണവൻ, നേരെ താഴെ 2 പെണ്ണുങ്ങൾ ആലീസ്, മേരി.
മേരിക്ക് മോനാച്ചന്റെ പ്രായമാണ് ആലിസിനു അവനെക്കാൾ 2 വയസ്സിന്റെ മൂപ്പുണ്ട്. ബീഫും പോർക്കും അടിച്ചുകേറ്റി രണ്ടും നെയ്യ്മുറ്റിയ ആറ്റൻ ചരക്കുകളാണ്.
അവിടുത്തെ പെണ്ണുങ്ങളുമായി മോനാച്ചന് നല്ല അടുപ്പമാണ്, പണത്തിന്റെ അഹങ്കാരവും അധികാര സ്വഭാവവും ഉണ്ടെങ്കിലും അവരവനെ കളിക്കാൻ കൂടെ കൂട്ടിയിരുന്നു.
ജോസിനെ കാണുന്നത് ചെകുത്താൻ കുരിശു കാണുമ്പോലെയാണ് മോനാച്ചന്, തിരിച്ചും അതുപോലെ തന്നെ എന്നാലവന്റെ പെങ്ങൾ ആൻസിയോട് ജോസിനു വല്യ അടുപ്പമാണ് താനും.അതിന് കാരണം ഉണ്ട് കേട്ടോ.
പത്തിൽ തോറ്റ മോനാച്ചൻ രണ്ടു തവണ പാരലാൽ കോളേജിൽ പോയി പഠിച്ചെങ്കിലും പഠനം അവനൊരു ബാലികേറാ മലയാരുന്നു. അവന്റെ അപ്പനവന്നെ ഇടവകയിലെ അച്ഛനോട് പറഞ്ഞു പള്ളിവക പ്രസ്സിൽ ഒരു പണി മേടിച്ചുകൊടുത്താരുന്നു.
ഉച്ചവരെയേ പ്രസ്സിൽ അവനു പണികളുള്ളാരുന്നു അതു കഴിഞ്ഞു പള്ളിയിൽ അച്ഛനെ സഹായിക്കാൻകൂടും, നല്ല കള്ളപ്പവും താറാവു റോസ്സ്റ്റുമായിരുന്നു ലക്ഷ്യം, ഇടയ്ക്ക് അച്ഛൻ കാണാതെ വീഞ്ഞ് അടിച്ചുമാറ്റി കുടിക്കാറുമുണ്ട്.
ഒരുദിവസം പ്രെസ്സിലെ പണികൾ കഴിഞ്ഞു മോനാച്ചൻ പള്ളിയിൽ ചെന്നു, അച്ഛനും കൈക്കാരനും കൂടെ അക്കരെ മലയിൽ വീട് വെഞ്ചരിക്കാൻ പോയേക്കുവാന് അറിഞ്ഞു അവൻ വീട്ടിലേക്കു നടന്നു. പോകും വഴിയാണ് ഷാപ്പു നടത്തുന്ന ചാക്കൊച്ഛന്റെ വീട്. ചക്കൊച്ഛന്റെ വീടിന്റെ മുൻപിൽ എന്നും കൊപ്രാ ഉണക്കനിട്ടിരിക്കും അവനാ വഴിപോകുമ്പോൾ ആരുമില്ലെങ്കിൽ ആരും കാണാതെ കൊപ്രാ അടിച്ചുമാറ്റാറുണ്ട്.
അപ്പവും താറാവും കിട്ടാത്തേന്റെ നിരാശയിൽ നടന്നവൻ ചാക്കൊച്ഛന്റെ പടിക്കലെത്തി മുറ്റത്തു കോപ്രാ ഉണക്കനിട്ടിട്ടുണ്ട് അവൻ നാലു പാടും നോക്കി ഭാഗ്യം ആരുമില്ല, മോനാച്ചൻ ചാക്കൊച്ഛന്റെ ഗേറ്റ് മെല്ലെത്തുറന്നു
💬 Comments
View all comments