Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 9
ഉമ്മ : അവൻ തരുമെന്ന് നീ കരുതുന്നുണ്ടോ ?
ഞാൻ : തന്നില്ലെങ്കിൽ ഞാൻ കേസിനു പോകും.
ഉമ്മ : എന്താ mole നീ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ.
ഞാൻ : എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് ഞാൻ അവിടുന്ന് പോന്നത്. ഞാൻ നാളെ അവിടെയെത്തും, കോടതിയിൽ ഹാജരായി ഞാൻ വീട്ടിലെത്തും. ഞാൻ ഇക്കയുമായുള്ള വിവാഹം മൊഴിചൊല്ലി വേർപെടുത്തണം. പിന്നെ എന്റെയും നബീലിന്റെയും നിക്കാഹ് നടത്തണം.
ഉമ്മ : നീയെന്തൊക്കെയാടി പറയുന്നത്. നിന്റെ കാര്യങ്ങൾ എല്ലാം നാട്ടിൽ പാട്ടാണ്. നിന്റെ താഴെ എനിക്ക് ഒരു മോള് കൂടെയുണ്ടെന്നത് ഓർമ വേണം. ഇനിയവൾക്കു നല്ലൊരു ആലോചന വരുമോ.
ഞാൻ : സ്നേഹമെന്തെന്നും അതെങ്ങനെയാണെന്നും ഞാനിപ്പോൾ മനസിലാക്കുന്നുണ്ട്. അവളെ കെട്ടുന്നവൻ അവളെ സ്നേഹിച്ചാൽ മതി. കുടുംബത്തെ സ്നേഹിക്കണ്ട.
ഉമ്മ : ഇയ്യ് പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.
ഞാൻ : ഞാനിപ്പോ ഫോൺ വെക്ക... ഇങ്ങടെ തീരുമാനമെന്താണെങ്ങിൽ ഞാൻ വന്നിട്ട് പറയ്... ഒന്നെങ്കിൽ നബീലിനെ നിക്കാഹ് കഴിച്ചു വീട്ടിലേക്ക് അല്ലെങ്കിലും നബീലിനെ നിക്കാഹ് കഴിച്ചു ഓന്റെ കൂടെ... പിന്നെ നിങ്ങടെ ജീവിതത്തിൽ ഒരു കരടായി ഞാൻ വരില്ല.
ഇത് പറഞ്ഞ് തീർത്തതും ഉമ്മ കരച്ചിൽ തുടങ്ങി. ആ കരച്ചിൽ കേൾക്കാൻ വയ്യാതെ ഞാൻ ഫോൺ കട്ട് ചെയ്തു ബെഡിൽ മലർന്നു കിടന്നു. ആ കിടപ്പ് അങ്ങനെ കിടന്നു നേരം ഒരുപാടു പോയി. എന്തൊക്കെയോ ആലോചിച്ചു കിടന്നു. സമയം പോയതറിഞ്ഞില്ലകമ്പികുട്ടന്‍ഡോട്ട്നെറ്റ് നേരം ഇരുട്ടി മണി എട്ടരയായപ്പോൾ സെന്തിൽ രാത്രി ഭക്ഷണവുമായി വന്നു. അവൻ ഭക്ഷണവുമായി അകത്തേക്ക് കയറി. ഞാൻ വാതിൽ ചാരി അവൻ ഭക്ഷണപ്പൊതി മേശയിൽ വെച്ച് എന്റെ അരയിൽ വട്ടം പിടിച്ച് എന്റെ മുളക്കുന്ന താഴെ മുഖമമർത്തി കെട്ടിപിടിച്ചു. അത്രയ്ക്കുണ്ടായിരുന്നു ഞങ്ങൾ തമ്മിലുള്ള ഉയരവ്യത്യാസം. ഞാനവന്റെ മുടിയിൽ തലോടി കെട്ടിപിടിച്ചു. ഞാനവനെ വിടുവിച്ചു.
ഞാൻ : നിന്റെ വേലൈയെല്ലാം തീർന്നോ ?
സെന്തിൽ : ആമ മുടിഞ്ഞിട്ച്. ഇനി വീട്ടുക്കു പോണം.
ഞാൻ : എപ്പോ പോകും ?
സെന്തിൽ : ദോ. ഇപ്പൊ താ...
ഞാൻ കട്ടിലിൽ കാലു നീട്ടിയിരുന്നു. അവൻ കട്ടിലിൽ മറുതലയ്ക്കൽ
💬 Comments
View all comments