Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]
നന്ദൻ :" അവൾ അറിഞ്ഞില്ലമ്മേ .... ചേച്ചിയും അളിയനും വന്നില്ലേ ?... "
സാവിത്രി : " അവരും ... കടമ്പനാട്ട്കാരും ഇന്നലെ രാവിലേ വന്നു മോനേ....ഗിരിയും വിശ്വനും പൂജയ്ക്കുള്ള പൂക്കൾ എന്തോ വാങ്ങണമെന്ന് പറഞ്ഞ് വെളുപ്പിനെ വണ്ടിയെടുത്ത് പോകുന്നത് കണ്ടു .... അച്ചുവും അവരെല്ലാവരും കുറച്ചു മുൻപേയാണ് അമ്പലത്തിലോട്ട് പോയത് ...ഞാനും അങ്ങോട്ട് ഇറങ്ങാൻ തുടങ്ങിയതാ.. അപ്പോഴാ രമ വന്നത്.... "
നന്ദൻ തിരിഞ്ഞ് തന്റെ അടുത്തിരിക്കുന്ന രമയെ നോക്കി ..
പനയ്ക്കൽ തറവാടിനോട് ചേർന്ന പുറംപോക്ക്
സ്ഥലത്ത് താമസിക്കുന്ന ...പണ്ട് ഞങ്ങളുടെ അയൽവാസികൂടിയായിരുന്ന രാഘവൻ മൂപ്പരുടെ
ഭാര്യയാണ് രമേച്ചി .. ബ്ലൗസ്സിനുള്ളിൽ ഒടിഞ്ഞു തൂങ്ങിയ ചക്കമുലയുടെ പകുതിയും പുറത്ത് കാട്ടി..
അലസമായിട്ട തോർത്തും ലുങ്കിയുമാണ് രമേച്ചിയുടെ ഇഷ്ടവേഷം ...അച്ഛൻ അമ്മയെ വിവാഹം ചെയ്ത് കൊണ്ടുവന്ന കാലം തൊട്ടേ രമേച്ചിയും അമ്മയും ഭയങ്കര കൂട്ടാണ്...അച്ഛമ്മ മരിച്ച ശേഷം അച്ഛൻ ലീവ് കഴിഞ്ഞു പോയാൽ അമ്മയ്ക്ക് കൂട്ടുകിടക്കാനും... പുറം പണിയ്ക്കും ഒക്കെ രമേച്ചിയായിരുന്നു ... തേങ്ങയിടാനും പറമ്പ് കിളക്കാനും രാഘവൻ മൂപ്പരെന്ന രാഘവേട്ടനും ഉണ്ടാകും ...ആരാലും തുണയില്ലാത്ത രണ്ട് പാവങ്ങൾ... രമേച്ചിയ്ക്കും രാഘവേട്ടനും ഒരു മകളുണ്ടായിരുന്നു ചെറുപ്പത്തിൽ എന്തോ അസുഖം വന്ന് മരിച്ചു പോയതാണെന്ന് അമ്മ പറഞ്ഞ ഓർമയുണ്ട് .... ഇവർ രണ്ടു പേർക്കും ഞങ്ങളുടെ കുടുംബവുമായി നല്ല ബന്ധമാണ്... അതിന് പ്രത്യേകമായ ഒരു കാരണം കൂടിയുണ്ട് ....
"പണ്ട് തന്റെ മുത്തച്ഛന് ഈ രാഘവൻ മൂപ്പരുടെ
അമ്മയുമായി വരുത്ത് പോക്കുണ്ടായിരുന്നു
എന്നും.. അന്ന് അങ്ങനെ അവർക്ക് ഇഷ്ടധാനം കൊടുത്തതാണ് ഇപ്പോൾ താമസിക്കുന്ന ആ സ്ഥലമെന്നും നാട്ടിൽ പാട്ടാണ് ... സ്കൂളിൽ പഠിക്കുന്ന കാലത്ത് രാഘവൻ മൂപ്പർ തന്റെ വല്യച്ഛൻ ആണെന്ന് പറഞ്ഞ്... കളിയാക്കിയിരുന്ന കൂട്ടുകാരിൽ ഒരുത്തന്റെ മൂക്കിടിച്ചു പൊട്ടിച്ചതും... അവന്റെ വീട്ടുകാർ പരാതിയുമായി വന്നതും...
അച്ഛൻ തന്നെ പുളിങ്കൊമ്പിന് പൊതിരെ തല്ലിയതും നന്ദന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു ....."
"മുൻപ് രാഘവേട്ടനും നാട്ടിലെ ഒരു ജഗജാല കില്ലാടി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് .... നല്ല ആരോഗ്യവും എന്ത് ജോലി ചെയ്യാനും മടിയില്ലാതിരുന്ന കാലത്ത്...
തനിയ്ക്ക് ജട്ടിയിടാനുള്ള സമയം
💬 Comments
View all comments