0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1933

പകൽ അസ്തമിക്കുവോളം അവിടെയെല്ലാം നോക്കി ആ സ്വർണ്ണക്കുരിശ്ശ് പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. ) . വാ നമ്മുക്ക് പോവാം ഇതുവരെയും നോക്കിയിട്ട് കിട്ടിയില്ലല്ലോ അനുപമ പറഞ്ഞു വാ നമ്മുക്ക് പോവാം (അവർ കാറിന്റെ അരുകിൽ എത്തിയപ്പോൾ വയസ്സായ ഒരു കിഴവിതള്ള മുറുക്കി ചുവപ്പിച്ചുകൊണ്ട് അവിടെ നിൽക്കുന്നു....) മക്കളെ നിങ്ങൾ എവിടുന്നാ കുറേ നേരംകൊണ്ട് അവിടെ ആ കല്ലറയ്ക്കരുകിൽ നിന്നുകൊണ്ട് എന്തോ തിരയുന്നുണ്ടായിരുന്നല്ലോ എന്തായിരുന്നു അത്.... ഒന്നുല്ല അമ്മച്ചി ഇത് ഇവളുടെ സ്ഥലമ ഞങ്ങൾ ഇവളുടെ കൂട്ടുകാരികളാ ഇന്നലെ പകൽ ഈ സ്ഥലമൊക്കെ ചുറ്റികറങ്ങികാണുവാൻ ഞങ്ങൾ വന്നപ്പോൾ ഇവളുടെ ഒരു സ്വർണ്ണമാല ഇവിടെ എവിടെയോ കളഞ്ഞുപോയി അത് നോക്കിയതാ. . . അല്ല അമ്മച്ചി ഇവിടെയുള്ളതാണോ... ഞാൻ ഇവിടെയുള്ളത മക്കളെ കുറച്ചപ്പുറത്ത താമസ്സിക്കുന്നത്... ഇന്ന് വെളളിയാഴ്ച്ചായാ സന്ധ്യകഴിഞ്ഞാൽ ഇവിടെ നിൽക്കുന്നത് അപകടമാണ് എത്രയും പെട്ടെന്ന് വീടെത്തുവാൻ നോക്ക്... (അവർ പോയിക്കഴിഞ്ഞപ്പോൾ ആ വയസ്സായ രുപം സുന്ദരിയായ ഒരു സ്ത്രീരുപമായിമാറി..... ആ കല്ലറയ്കരുക്കിലേക്ക് നടന്നു...). ഇരുട്ടിന്റെ രാജാവേ അങ്ങേയ്ക്ക് സ്വാഗതം എനിക്ക് ശാപമോക്ഷം നൽകിയില്ലേ ഈ രക്തയക്ഷി ഇനി അങ്ങയുടെ ദാസി അങ്ങയ്ക്കുവേണ്ടി ഞാൻ എന്താണ് ചെയ്യണ്ടത് പറഞ്ഞാലും ..... ..( പിന്നെയും പ്രകർത്തി ഇരുട്ടിനെ ഭയപ്പെട്ടുതുടങ്ങി എവിടെനിന്നെല്ലാമോ കടവവ്വാലുകൾ അവൾകാരുക്കിലേക്ക് വന്നെത്തി. അവയെല്ലാം ഒന്നുചേർന്ന് ഒരു പുരുഷാരുപമായി മാറിത്തുടങ്ങി.. .... ഈ സമയം അങ്ങകലെ കാതങ്ങൾക്കും അപ്പുറം കടലുകൾക്കും അപ്പുറം അ ആ കോട്ടയിലാണ് .... അവൻ ലോകത്തെ മുഴുവൻ ഭയപെടുത്തിയ കെട്ടുകഥയില്ലേ ആ ഡ്രാകുളക്കോട്ടയിൽ കാഴ്ചകൾ കണ്ട് മതിമറന്ന് നിൽക്കുകയാണ് അവൻ.... എന്താണ് ഇന്നുതന്നെ തിരിച്ചുപോകണം എന്ന് പറഞ്ഞത് സൂര്യ.... അറിയില്ല ചങ്ങായി ആ കോട്ടയ്ക്കുള്ളിൽ ധ്യാനത്തിൽ ഇരുന്നപ്പോൾ മരിച്ചുപോയ എന്റെ. ഗുരുനാഥൻ ഒരു സ്വപ്നത്തിലെന്നപോലെ എന്നോട് പറഞ്ഞു... അത്ഞാതവാസം കഴിഞ്ഞു.. തിരിച്ചുപോക്കുവാനുള്ള സമയമായി.... എത്രയും വേഗം പുറപ്പെടുവാൻ.... ഇന്നുതന്നെ പുറപ്പെടണോ സൂര്യ.... പോകണം സ്വപ്നത്തിൽ ആണെങ്കിൽ പോലും ഒരിക്കൽപോലും ഗുരുവിന്റെ വാക്ക് ഞാൻ ധികരിച്ചിട്ടില്ല അതുകൊണ്ട് പോകണം... കഴിഞ്ഞ അഞ്ചുകൊല്ലം നാടുമായും വീടുമായും ഒരു ബന്ധവും ഇല്ലാതെ ഇരുട്ടിന്റെ പിന്നിലെ നിഗുഢതകളുടെ സത്യം തേടി അലഞ്ഞതുപോലും ഗുരുവിന് നൽകിയ വാക്കിന്റെ പുറത്താണ്..... ഓർമ്മവെച്ചനാൾമുതൽ മനസ്സിൽകൊണ്ടുനടന്ന ഒരു പെണ്ണിന്റെ പ്രണയംപോലും ഉപേക്ഷിക്കുവാൻ എന്നോട് ഗുരു ആവിശ്യപെട്ടപ്പോൾ രണ്ടാമത് ഒന്ന് ആലോചികേണ്ടിവന്നില്ല ആ പ്രണയംപോലും എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ.... ... പോകണം ഇന്നുതന്നെ പുറപ്പെടണം.... എന്നാൽ അങ്ങനെയാവട്ടെ ...... ( ഇങ്ങിവിടെ ഡെർവിൻ ബംഗ്ലാവ്....

💬 Comments

View all comments