Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും
തുടങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ടവൾ പറഞ്ഞു. തലയിൽ തട്ടം ചുറ്റിയിട്ടിരിയ്ക്കുന്ന സുവർണ നിറത്തിലുള്ള ഹിജാബ് അവളുടെ വശ്യസൗന്ദര്യത്തെ ഇരട്ടിപ്പിയ്ക്കുന്ന പോലെ. വയസ് മുപ്പത്തഞ്ച് ആവാറായെങ്കിലും അവൾ ഇന്നും പഴയ ആ തൊട്ടാവാടി പെണ്ണു തന്നെ. വെറുമൊരുകമ്പി കുട്ടന്‍ ഡോട്ട് നെറ്റ് തലവേദന വന്നപ്പോൾ ഞാൻ ഈയടുത്ത് ഒരു ഡോക്ടറെ കാണിച്ചിരുന്നു. ആ മണ്ടൻ ഡോക്ടറാണ് എന്നോട് രാത്രി ഉറക്കമിളയ്ക്കരുത് എന്ന് പറഞ്ഞത്. ഞാൻ സ്നേഹ പൂർവം അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. "എന്റെ പൊന്നു ഷഹനാ.... കൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് പോയിട്ട്... രാത്രി ഭക്ഷണം കഴിഞ്ഞ് ഉടനെ തന്നെ ഇറങ്ങുന്നത് മര്യാദയാണോ..... നീയൊന്ന് ആലോചിച്ചു നോക്കൂ..... നാളെ, നമ്മുടെ മോളുടെ കല്യാണത്തിന് ഇവരൊക്കെ വന്നിട്ട് ഭക്ഷണോം കഴിഞ്ഞ് ഇവർ ഒറ്റ പോക്കു പോയാല് നമുക്ക് എന്തുമാത്രം ഫീൽ ചെയ്യും...." അതുകേട്ടവൾ മിണ്ടാതിരുന്നു. എങ്കിലും അവൾ മൂക്കു തുടയ്ക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. കാർ കൊടുങ്ങല്ലൂർ ബൈപാസും കഴിഞ്ഞ് കോട്ടപ്പുറം പാലമെത്തിയപ്പോൾ ആരോ പാലത്തിലൂടെ നടക്കുന്നത് കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ, വളരെ ദൂരെ നിന്നേ കണ്ടു ഞാൻ. അതൊരു സ്ത്രീയാണെന്ന് കാർ അടുത്തെത്തിയപ്പോൾ മനസ്സിലായി. ഞാൻ കാർ സ്ലോ ചെയ്ത് അതിനെ ശ്രദ്ധിച്ചു തന്നെ മുന്നോട്ട് പോകേ.... പെട്ടെന്ന് ആ സ്ത്രീ പാലത്തിന്റെ കൈവരിയിൽ ചവിട്ടിക്കയറാൻ തുടങ്ങി. രംഗം തീരെ പന്തിയല്ലെന്ന് ബോധ്യമായ ഞാൻ കാർ നിറുത്തി പാഞ്ഞുചെന്ന് അവളെ കടന്നു പിടിച്ചു. അപ്പോഴേയ്ക്കും അവർ രണ്ടു കാലും കൈവരിയ്ക്കപ്പുറത്തേക്കിട്ട് ചാടാൻ തുടങ്ങുകയായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ അവളെ രക്ഷിയ്ക്കാൻ എനിയ്ക്കു കഴിയുമായിരുന്നില്ല. ഞാനവളെ കൈവരിയ്ക്കിപ്പുറത്തേയ്ക്ക് പിടിച്ചു മാറ്റി. "എന്നെ... വിടൂ... എന്നെ.... വിടാൻ... എനിയ്ക്കിനി... ജിവിയ്ക്കണ്ടാ...". ഭ്രാന്തമായൊരാവേശത്തിൽ എന്റെ കൈയിൽ കിടന്ന് കുതറി, അവൾ പറഞ്ഞു കൊണ്ടിരുന്നു. കോരിച്ചൊരിയുന്ന മഴ എന്നെയും അവളെയും ഒരു പോലെ നനച്ചു. അവളുടെ തോളിൽ കിടന്നിരുന്ന ബാഗ് നിലത്തു വീണു. എന്റെ ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ കിടന്ന് പുളഞ്ഞവൾ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു. അവസാനമവൾ എന്റെ ദേഹത്തേക്ക് ബോധരഹിതയായി വീണു. ഇതിനിടയിൽ അവളുടുത്തിരുന്ന സാരി കുത്തഴിഞ്ഞ് നിലം പതിച്ചിരുന്നു.kambikuttan.net പൂർണ്ണചന്ദ്രന്റെ നീല
💬 Comments
View all comments