Chapter Title : ഒളിച്ചുകളി [Achillies]
വല്ലോം മലർന്നു പറക്കുന്നുണ്ടോ…”
“പോടി…പോടി….എല്ലാക്കാലവും എല്ലാരും ഒരുപോലാണോ…”
അവളുടെ വായടപ്പിക്കാൻ എന്തോ പറഞ്ഞ അഭി പിന്നെ മുഖം കൊടുക്കാതെ ചുമ്മ ബ്രഷും എടുത്തു പറമ്പിലേക്ക് നടന്നു.
മൃദുല തന്റെ പിരികം ചൂഴ്ത്തി എന്തോ താനറിയാതെ നടന്നിട്ടുണ്ട് എന്നുറപ്പിച്ചു ചന്തിയും തെന്നിച്ചു തിരികെ നടന്നു.
പ്രാതലിനും ഉച്ചയൂണിനും അതിലും വലിയ അത്ഭുതങ്ങൾ നടന്നതോടെ മൃദുലയുടെ ഹൃദയം പൊട്ടാറാവുന്ന കണക്കായി, തനിക്കും ഏട്ടനും വിളമ്പി തരുന്ന അമ്മയെ അവൾ ആദ്യമായി കണ്ടു,
ഏട്ടന് വിളമ്പികൊടുക്കുമ്പോൾ കവിൾ തുടുക്കുന്നതും നുണക്കുഴി വിടരുന്നതും കണ്ണ് പിടയ്ക്കുന്നതും കണ്ട മൃദുല രഹസ്യം കണ്ടെത്തിയെ പറ്റൂ എന്ന തരത്തിലായി.
“അമ്മേ…ഞാൻ നിഷയുടെ വീട്ടിൽ പോയിക്കോട്ടെ…”
കൊഞ്ചി ബ്ലൗസ് കൂട്ടി തിരുമ്മി കെഞ്ചിചോദിച്ച മൃദുലയോട് കനം കുറച്ചു നേർത്തതായി ഒന്നു മൂളിയ ശ്രീവിദ്യ പാത്രം കഴുകി തുടക്കാൻ തുടങ്ങി.
അല്ലെങ്കിൽ എവിടെയെങ്കിലും പൊയ്ക്കോട്ടെ എന്നു ചോദിച്ചാൽ നൂറു പണികൾ പറയുന്ന 'അമ്മ നൂറു ചോദ്യം ചോദിക്കുന്ന 'അമ്മ വടിവെട്ടി തല്ലുന്ന 'അമ്മ ഇന്ന് ഒരു മൂളലിൽ സമ്മതം തന്നിരിക്കുന്നു.
മനസ്സിൽ നൂറു കണക്കു കൂട്ടി മൃദുല ഇറങ്ങി.
“ഇരുട്ടും മുന്നേ തിരികെ വരണേ മോളെ…”
പടി കടക്കും മുന്നേ അമ്മയുടെ സ്വരം കേട്ടതിനു സമ്മതവും മൂളി അവൾ നടുമുറിയിലെ കട്ടിലിൽ ചുമ്മ കിടന്നിരുന്ന ഏട്ടനോടും പറഞ്ഞു അവന്റെ കവിളിൽ ഒരുമ്മയും കൊടുത്തു വീടിന്റെ കെട്ടിറങ്ങി.
വീടിരിക്കുന്ന ചെറു കുന്നിറങ്ങി വശത്തെ പറമ്പിലൂടെ വീടിന്റെ പിന്നിലൂടെയുള്ള വഴി നടന്നു അവൾ വീടിനടുത്തെത്തി.
കണ്ണിൽ പെടാതെ വീടിനോടു ചേർന്നു കെട്ടിയ വിറകുപുരയുടെ പിന്നിലൂടെ അവൾ അടുക്കള ഭാഗത്തു വന്നു.
ജനലിലൂടെ ഇപ്പോൾ അവൾക്ക് അമ്മയെ കാണാം.
അമ്മയ്ക്ക് പിറകിൽ അടുക്കള വാതിലിനോട് ചാരി ഏട്ടനേയും.
അവർ സംസാരിക്കുന്നത് കേൾക്കാനായി നൂണ്ടു അവൾ പുരയുടെ ഉള്ളിലേക്ക് കയറി അടുക്കള ഭിത്തിയിൽ പറ്റി ചേർന്നു താഴ്ന്നു നിന്നു.
“ശ്രീ….എന്നോട് എന്തേലും ഒന്നു പറ…”
ഏട്ടന്റെ സ്വരം കേട്ട അവൾ ഞെട്ടി…
“ശ്രീയോ…”
മനസ്സിൽ അവൾ ചിന്തിച്ചു.
“മൃദു അറിഞ്ഞാൽ…എനിക്ക് പറ്റില്ല…ഒരിക്കെ നടന്നത് അങ്ങു മറക്കാം… ഒരു തെറ്റുകാരിയെപോലെ ജീവിക്കാൻ എനിക്ക് പറ്റില്ലെടാ…അന്ന് നീ അങ്ങനെയൊക്കെ
💬 Comments
View all comments