Chapter Title : ഓണക്കളി [മിക്കി]
വിഷ്ണുവിന് സ്ഥാപനത്തിലെ തിരക്കുകാരണം എത്രേം പെട്ടന്ന് തിരികെ ചെല്ലാൻ ഒരു ഫോൺകോളിന്റെ രൂപത്തിൽ ഓർഡർ വന്നതുകൊണ്ടാണ് എടുപ്പിടീന്നുള്ള ഈ തിരിച്ചുപോക്ക്.
അവൻ അമ്മയിൽ നിന്നും വിട്ടുമാറി നേരെ സഹോദരി വൈഷ്ണവിയെ ചേർത്തുപിടിച്ച് അവളോടും യാത്രപറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവൻ
“വൈഷു.. അമ്മേ നന്നായി ശ്രെദ്ധിച്ചോണെ.. മരുന്നൊക്കെ കറക്റ്റ് സമയത്തുതന്നെ കൊടുക്കണം, എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം.. കേട്ടോ”
“അതൊക്കെ ആലോചിച്ച് എന്റെ മോൻ പേടിക്കണ്ട… എന്റെ കാര്യങ്ങൾ നോക്കാനല്ലേ തടിമാടന്മാരായ നിന്റെ ഈ മൂന്ന് അമ്മാവന്മാർ ഇവിടെ നിൽക്കുന്നെ..” ഒരു ചിരിയോടെ അമ്മ പറഞ്ഞു
“എന്ന… ശെരിയമ്മേ…. ഞങ്ങൾ അവിടെ എത്തിയിട്ട് വിളിക്കാം”
വിഷ്‌ണു അമ്മാവന്മാരുടെ അടുത്തേക്ക് ചെന്നു അവരെ കെട്ടിപ്പിടിച്ച് അവരോഡ് യാത്ര പറഞ്ഞു. അതേസമയം പ്രിയയും അമ്മയേയും വാഷ്ണവിയേയും കെട്ടിപിടിച്ച് അവരോടും യാത്രപറഞ്ഞു.
അമ്മാവന്മാരെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ സ്യൂട്കേഴ്‌സും തള്ളിക്കൊണ്ട് അവൾ ഉള്ളിലേക്ക് നടന്നു, എത്രേം പെട്ടന്ന് ഇവിടുന്ന് എങ്ങനെ എങ്കിലും ഒന്ന് പോയാൽമതി എന്നായിരുന്നു പ്രിയയുടെ ചിന്ത.
“നീ അമ്മാവന്മാരോട് യാത്രപറയുന്നില്ലേ..?” അവൾ അകത്തേക്ക് കയറാൻ തുടങ്ങിയതും വിഷ്ണുവിന്റെ ചോദ്യം ഉയർന്നു.
അവൾ പതിയെ തിരിഞ്ഞുനിന്ന് അവരുടെ മുഖത്തേക്ക് നോക്കി, മൂന്ന് അമ്മാവന്മാരുടെ മുഖത്തും അവളെ ഒരുമാതിരി ആക്കിയ തരത്തിലുള്ള ചിരി ഉണ്ടായിരുന്നു, ആ ചിരി മറ്റാരും കാണാതിരിക്കാൻ അവർ ശ്രെമിക്കുന്നുമുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോൾ അവൾക്ക് പെരുവിരളിൽ നിന്നാണ് തരിച്ചുകേറിയത്…
ദേഷ്യത്താൽ അവളുടെ കണ്ണുകൾ ചുവന്നു, കവിളുകൾ വെട്ടിവിറക്കാൻ തുടങ്ങി, ഇരുണ്ടുകൂടിയ ദേഷ്യത്തിൽ ശ്വാസം ഉള്ളിലേക്കെടുത്ത് പുറത്തേക്ക് വിടുന്നതിനനുസരിച്ച് അവളുടെ മാറിടങ്ങൾ അതിവേഗത്തിൽ ഉയർന്നുതാഴാൻ തുടങ്ങി, ആ നിമിഷം കഴിഞ്ഞ നാലുദിവസത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത ആ ദിവസങ്ങളാണ് അവളുടെ മനസ്സിലേക്ക് കടന്ന് വന്നത്….”ഈ മൂന്ന് കിഴവന്മാരും ചേർന്നെന്നെ….” ഓർക്കുമ്പോൾ തന്നെ അവളുടെ മുഖത്തേക്ക് ദേഷ്യംവും ഒരുതരം തരിപ്പും നാണവും ഒരുപോലെ ഇരച്ചുകേറി..
“എന്തുപറ്റിയെടി നിനക്ക്..? നിന്റെ മുഖമൊക്കെ വല്ലാതെയിരിക്കുന്നെ” പ്രിയയുടെ അപ്പോഴത്തെ ആ വെപ്രാളവുമൊക്കെ കണ്ടപ്പോൾ വിഷ്ണുവും ആ ഒരു നിമിഷം ഞെട്ടിപ്പോയി,വിഷ്ണു അവളുടെ അടുത്തേക്ക് ചെന്നു.
“എന്തുപറ്റി മോളെ” ലക്ഷ്മിയമ്മയും അവളുടെ അടുത്തേക്കുചെന്ന് അവളുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു.
“ഒ….ഒന്നുവില്ലമ്മേ.. എ…എന്തോ ഒരു …ക്ഷീണംപോലെ..” താൻതന്നെ രംഗം വഷളാക്കണ്ട എന്നുകരുതി അവൾ ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു.
“അമ്മയും വിച്ചൂവും ഇപ്പൊ എല്ലാം അറിയാൻ ഞാൻതന്നെ അതിന് വഴിയൊരിക്കിയേനെ” ഒരു ദീർഘ ശ്വാസം എടുത്തുവിട്ടുകൊണ്ട് അവൾ മനസ്സിൽ ഓർത്തു.
“ഇന്നാ ഇച്ചിരി വെള്ളം കുടിക്ക്”
💬 Comments
View all comments