ഓണപ്പുടവ [Extended Version] [പഴഞ്ചൻ] [M.D.V]
കരഞ്ഞു. രഘു വൈകീട്ട് വീട്ടിലേക്ക് വന്നപ്പോളും ശ്രീദേവിയും മനുവും തമ്മിൽ സംസാരിച്ചിരുന്നില്ല. മനുവിന് പറഞ്ഞത് അബദ്ധമായി എന്നുള്ള തോന്നലവനെ വേട്ടയാടിക്കൊണ്ടിരുന്നു. കുറ്റബോധം കാരണം അവനു ശ്രീദേവിയുടെമുഖത്തേക്ക് നോക്കാനുമായില്ല. രണ്ടൂസം നിന്നിട്ട് പോകാനൊരുങ്ങിയവനാണ് താൻ. പക്ഷെ ശ്രീദേവിയെ വിട്ടിപ്പോ… പോകണം... പോയെ…. തീരൂ… മനു എല്ലാം തീരുമാനിച്ചുകൊണ്ട് മുകളിലെ മുറിയിൽ നിന്നും താഴേക്കിറങ്ങി വന്നു. “ അച്ഛാ നാളെ കാലത്തുള്ള ബസിൽ ഞാൻ പൊയ്ക്കോട്ടേ..” രഘു ഉച്ചയ്ക്ക് ബാക്കിയുള്ള പായസം വീടിന്റെ കോലായിൽ ഇരുന്നുകൊണ്ട് സേവിക്കുകയായിരുന്നു. ഒപ്പം ശ്രീദേവി ചരിഞ്ഞിരുന്നുകൊണ്ട് ചിഞ്ചുമോൾക്ക് പാലുകൊടുക്കുന്നു... “ രണ്ടൂസം കൂടെ നിന്നിട്ട് പോയാ പോരെടാ നിനക്ക്…” “ഇല്ലച്ഛാ….” അതുകേൾക്കുമ്പൊ ശ്രീദേവിയുടെ മനസിടറി. അവളോടവൻ സത്യം ചെയ്തിരുന്നതാണ്. ഇന്നിപ്പോ… അവന്റെ മനസ് നൊന്താണവൻ പോകുന്നത്. അതും താൻ കാരണം. തന്റെ പിടിവാശി കാരണം.. സ്വയം പ്രാകിക്കൊണ്ടവൾ മനുവിനെ നോക്കുമ്പോ. മനു ഉറച്ച തീരുമാനം പോലെ അച്ഛനോട് വീണ്ടും പറഞ്ഞു സമ്മതിപ്പിച്ചു…. “ആഹ് നീയിപ്പോ എന്റെ തോളിന്റെയൊപ്പം വലുതായില്ലേ .. നിന്റെയിഷ്ടം പോലെ…” മനു തന്റെ മുഖത്തുപോലും നോക്കാതെയാണ് അത്താഴം കഴിച്ചത്. അവൻ തിരികെ പോകുന്ന വിഷമത്തിൽ ആണ് തന്റെ മുഖം വാടിയതെന്നു രഘു ചോദിച്ചപ്പോൾ ശ്രീദേവി പറയുകയും ചെയ്തു. പക്ഷെ അവളുടെ മനസ്സിൽ തീവ്രമായ ആശയകുഴപ്പം അലയടിച്ചുകൊണ്ടിരുന്നു….. “....തനിക്കവൻ അമ്മയുടെ സ്‌ഥാനം തരാതെ ഈ വീട് വിട്ടു അകന്നു നിന്നത് പൂർണ്ണമായും താൻ കാരണമെന്നറിഞ്ഞിട്ടും രഘുവേട്ടൻ ഒരിക്കൽ പോലുമതിൽ നീരസമെന്നോട് പ്രകടിപ്പിച്ചിട്ടില്ല. ആ മൂന്നു വർഷങ്ങൾ രഘുവേട്ടൻ എത്ര വിഷമിച്ചു കാണും. അവനെ ഇവിടെ നിർത്താൻ രഘുവേട്ടന് അവകാശപ്പെട്ട എന്റെ ശരീരം ഞാൻ മനുവിന് കൊടുക്കുന്നതിൽ തെറ്റൊന്നുമില്ലെന്നു മനസ്സിൽ വിശ്വസിപ്പിച്ചുകൊണ്ട് അവൾ കണ്ണിലെ കണ്ണീരു തുടച്ചു. സദാചാരത്തിന് തെറ്റായിരിക്കാം. പക്ഷെ അവനെ കൊതി തീരെ സ്നേഹിച്ചുകൊണ്ട് അവനു വേണ്ടതൊക്കെ ഒരമ്മയായും കാമുകിയായും ഭാര്യയായും കൊടുക്കണമെന്ന് മനസ്സിൽ ഓർക്കുമ്പോ അവൻ നാളെ പോകാതെയിരിക്കുമെങ്കിൽ അതല്ലേ വലുത്…!!!!,...” രാത്രി ഭക്ഷണത്തിനു ശേഷം ശ്രീദേവി രഘുവിനോട് പറഞ്ഞു. “ ഏട്ടാ… അവനിന്നു എന്റെയൊപ്പം കിടന്നോട്ടെ...: ഇന്നൂടയല്ലേ നമ്മുടെ
💬 Comments
View all comments