Chapter Title : ഒരിക്കൽക്കൂടി...1 [ഋഷി]
സ്റ്റെല്ലയുടെ മുഖത്തെ ഭാവപ്പകർച്ച കണ്ടില്ല.
എബി ഉണുമേശപ്പുറത്തിരുന്ന് പോക്കറ്റിൽ നിന്നും ടാബ്ലെറ്റെടുത്ത് പേജു തുറന്നു. "ദുരൂഹം" അവൻ ടൈറ്റിലെഴുതി. ആദ്യത്തെ പാരഗ്രാഫ് തുടങ്ങി.
"അമ്മ, മോളെക്കാളും കൊഴുത്ത, സൗന്ദര്യം അതിന്റെ വസന്തത്തിന്റെ അന്ത്യനാളുകളിലെത്തിയ, പതിപ്പായിരുന്നു. വെളുപ്പിനെ എന്റെ മടിയിലിരുന്ന ആ ദുഖം നിറഞ്ഞ വലിയ കണ്ണുകളുള്ള ടീനയുടെ കുറച്ചൂടി മാദകമായ രൂപമായിരുന്നു മമ്മി സ്റ്റെല്ലയുടേത്. ഇവിടെ എന്നെച്ചൂഴുന്ന നേരിയ ഭീതി കലർന്ന അശാന്തിയിലും, അവർ തന്നെ പറഞ്ഞ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളുടെ പശ്ചാത്തലത്തിലും ആ കൊഴുത്ത മാദകരൂപം എന്നെ വശീകരിച്ചു..."
എഴുത്തിൽ മുഴുകിയിരുന്ന എബിയുടെ മൂക്കിലേക്ക് ബേക്കണും മുട്ടയും ഫ്രൈചെയ്യുന്ന കൊതിപ്പിക്കുന്ന മണമരിച്ചുകയറി. ഒഴിഞ്ഞ വയറിന്റെ മുരളൽ അവഗണിക്കാനായില്ല. അവൻ എണീറ്റുപോയി.
സ്റ്റെല്ല ഒരു വലിയ പാനിൽ ബുൾസൈകൾ ഫ്രൈ ചെയ്യുന്നു. അടുത്ത് വേറൊരു പാനിൽ ബേക്കൺ റിബ്ബണുകൾ പുളയുന്നു. ടോസ്റ്ററിൽ നിന്നും രണ്ടു മൊരിഞ്ഞ റൊട്ടിക്കഷണങ്ങൾ മോളിലേക്കു ചാടി. എബി അവയിൽ വെണ്ണപുരട്ടിത്തുടങ്ങി.
ആ ടോസ്റ്ററിൽ രണ്ടു ബ്രെഡ്ഡെടുത്തിട്ടേ! തിരിഞ്ഞു നോക്കാതെ സ്റ്റെല്ല പറഞ്ഞു. അവൻ ടോപ്പിനുള്ളിൽ അവളുടെ മാംസളമായ പുറവും, സ്കർട്ടു പറ്റിക്കിടന്ന ഉരുണ്ടുകൊഴുത്ത ചന്തികളും പാളി നോക്കീട്ട് ബ്രെഡ്ഡിന്റെ പാക്കറ്റു തുറന്നു. സ്റ്റെല്ലയുടെ തലയ്ക്കു പിന്നിൽ കണ്ണുകളുണ്ടോ? അവൻ ചിരിച്ചു.
അവൾ തല തിരിച്ചവനെ നോക്കി. അവൻ പാതി തിരിഞ്ഞ് ബട്ടർ ഡിഷിൽ നിന്നും വെണ്ണയെടുക്കുന്നു. ഉയരമുള്ള മെലിഞ്ഞ ചെറുക്കൻ. എന്നാലവന്റെ കൈത്തണ്ടകളിലെ ഉരുണ്ടു മറിയുന്ന പേശികൾ... ആ നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുണ്ട മുടി... പാതി മയക്കവും പാതി സ്വപ്നവും നിറഞ്ഞ അവന്റെ വശീകരിക്കുന്ന കണ്ണുകൾ... അവനെന്തിനാണ് ഇത്രയേറെ നീണ്ട കൺപീലികൾ! കുറ്റിരോമങ്ങൾ പൊതിഞ്ഞ നീലച്ച കവിളുകൾ.. അവളറിയാതെ ഒന്നു നെടുവീർപ്പിട്ടു.
എബി അവളെ നോക്കി, പുരികങ്ങൾ ഉയർത്തി. സ്റ്റെല്ല മന്ദഹസിച്ചുകൊണ്ടു തിരിഞ്ഞു.
ഭക്ഷണം കഴിക്കുമ്പോൾ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. എബി വെട്ടിവിഴുങ്ങുന്നതുകൊണ്ട്... സ്റ്റെല്ല അവനെ നീരീക്ഷിച്ച്... ഏതോ ചിന്തകളിൽ മുഴുകിപ്പോയതു കൊണ്ട്.
എന്റെ സ്റ്റെല്ല! രണ്ടു ദിവസമായി ഇത്രേം നല്ല ആഹാരം കഴിച്ചിട്ട്! വയറു നിറഞ്ഞ എബി ചാരിയിരുന്നേമ്പക്കം വിട്ടു. അവൾ ചിരിച്ചു.
ഇറങ്ങുമ്പോൾ പെട്ടെന്നവനോർമ്മ വന്നു... അമ്മച്ചി! ഓ സ്റ്റെല്ലാ! ഇവിടടുത്ത് പള്ളിയുണ്ടോ?
ഗോവയിൽ ധാരാളം ചർച്ചുകളുണ്ട്. ഇവിടന്നൊരു കിലോമീറ്റർ പോലുമില്ല, ലോക്കൽ കാത്തലിക് ചർച്ചിലേക്ക്. ഫാദർ റോസാരിയയോട് എന്റെ പേരു പറഞ്ഞാൽ മതി. പക്ഷേ നിന്നെക്കണ്ടിട്ട് പള്ളീലൊക്കെ പോണയാളാണെന്ന് തോന്നിയില്ല അവൾ പറഞ്ഞു. വാതിലിന്റെ വശങ്ങളിൽ കൈകൾ വെച്ച് സ്റ്റെല്ല പറഞ്ഞു. അവളുടെ വെളുത്തുമിനുത്ത കക്ഷങ്ങൾ
💬 Comments
View all comments