Chapter Title : ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]
വരുന്ന വഴികളിൽ എവിടെയോ കളഞ്ഞ് പോയിരിക്കുന്നു..
വാതിലിൽ രണ്ട് മുട്ട് മുട്ടി രണ്ടടി ഞാൻ പിന്നോട്ട് മാറി നിന്നു.. ഇനി ജാനകിയുടെ എഴുന്നള്ളിപ്പ് ആണ്.കയ്യിൽ തിരി താഴ്ത്തി കത്തിച്ചു വച്ച റാന്തൽ വിളക്കുമായി കതകും തുറന്നവൾ പുറത്തേക്ക് വന്നു.. മുഴുവൻ ഇരുട്ടിൽ മറഞ്ഞു നിന്ന അവളുടെ രൂപത്തിൽ മുഖം മാത്രം ആ മഞ്ഞ വെളിച്ചമടിച്ച് തിളങ്ങി.. അവളുടെ ചുണ്ടുകൾ കൂടുതൽ തുടുത്തു.. അലസമായി അഴിഞ്ഞു കിടന്ന മുടികൾ അവളുടെ പാതി മുഖം മറച്ചിട്ടും അവളെക്കാൾ സുന്ദരമായതൊന്നും ഞാനിന്നു നാളേക്ക് കണ്ടിട്ടില്ല..
"ആരാ..?"
പടി ഇറങ്ങി അവൾ കൂടുതൽ അടുത്തേക്ക് വന്നപ്പോൾ ഒരാഗ്രഹം പോലെ ഞാൻ താഴേക്ക് നോക്കി..അരക്ക് ചുറ്റും കള്ളിമുണ്ട് വലിച്ച് ചുറ്റിയിരുന്നു.. മുതലാളിക്കുണ്ടായ ഭാഗ്യം എനിക്ക് കിട്ടിയില്ല എന്നത് എന്നെ കുറച്ച് നിരാശനാക്കി. അടുത്തെത്തിയിട്ടും ഒന്നും മിണ്ടാതെ നിന്നത് കൊണ്ടാവണം റാന്തൽ എന്റെ മുഖത്തിന് നേരെ അവൾ നീട്ടി.. ചൂടുള്ള വെളിച്ചം എന്റെ കവിളിൽ തട്ടി..
"കുട്ടനോ..?"
അവളുടെ ചോദ്യത്തിൽ ചെറിയൊരു ആശ്ചര്യം നിഴലിച്ചു..
"എന്റെ.. എന്റെ പേരറിയുമോ..?"
അത് എനിക്ക് പുതിയ അറിവായിരുന്നു
"അതെന്താ കുട്ടാ… ഞാനീ നാട്ടുകാരിയല്ലേ…?"
അത് പറയുമ്പോൾ അവൾ ചെറുതായി കിതയ്ക്കുന്നുണ്ടാരുന്നു.. ബ്ലൗസിനു പുറത്തേക്കും വളർന്നു നിന്ന മുലകൾ അതിനൊപ്പം പൊങ്ങിയും താഴ്ന്നും കൊണ്ടിരുന്നു.. ഇന്ന് ബ്രസീയെറിട്ടാലും തൂങ്ങുന്ന വളർച്ച ആ മുലകൾക്ക് ഉണ്ട്..
"അല്ല നമ്മളിത് വരെ ഒന്ന് മിണ്ടിയിട്ട് പോലുമില്ലല്ലോ…"
"അതിപ്പോ മിണ്ടാണ്ട് തന്നെ കുട്ടന് എന്റെ പേരറിയില്ലേ..?"
ഉണ്ടെന്ന് ഞാൻ തലയാട്ടി.. പാതി മയങ്ങിയ കണ്ണുകളും എന്റെ ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങി..
"പിന്നെ ഇടയ്കിടയ്ക്ക് കണ്ടിട്ടുമുണ്ട് പടിക്കൽ വന്ന് എത്തി നോക്കുന്നത്.. കൂട്ടിന് ഒരു കൂട്ടുകാരനേം കാണാല്ലോ.."
"അബ്ദു.."
"ആഹ്.. ഇന്നെന്തേ പിന്നെ ഒറ്റയ്ക്ക് പോന്നത്..?"
അവൾ കള്ള ചിരിയുമായി വിളക്ക് മറുകയിലേക്ക് മാറ്റി പിടിച്ചു..
"അവന് പേടിയാണ്..?"
"എന്നെയോ…!"
"അല്ല രാത്രിയിൽ പുറത്തിറങ്ങാൻ…"
"അപ്പോൾ കുട്ടന് പേടിയില്ലേ..?"
"എനിക്കൊന്നിനേം പേടിയില്ല.."
കുറച്ച് ഗർവ്വോട് കൂടെ തന്നെ ഞാൻ പറഞ്ഞു..
"അത് പിന്നെ കുട്ടൻ വലിയ കുട്ടി ആയില്ലേ…"
എന്റെ തോളിൽ കൂടി അവളുടെ കൈകൾ തഴുകി എന്റെ
💬 Comments
View all comments