0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Author : സ്മിത Read All Parts 475

ഇനങ്ങളും പട്ടികയിലുണ്ടായിരുന്നു.

"ഇതിനെന്താ പറയുക മലയാളത്തിൽ?"

കഴിക്കുന്നതിനിടെ ഋഷി ചോദിച്ചു.

"നെയ്‌ച്ചോർ...ഇത് ഈത്തപ്പഴം അച്ചാർ,"

അടുത്തിരുന്ന മറിയ ഓരോന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

"ഇത് കല്ലുമ്മക്കായ ചേർത്ത ചോറ്,"

സന്ധ്യയാണ് പറഞ്ഞത്. "കല്ലുമ്മക്കായ?"

ഋഷി ചോദിച്ചു.

"ഋഷി," സംഗീത പറഞ്ഞു.

“ഇത് മ്യൂസൽ സ്റ്റഫ്ഡ് റൈസ്..."

"ഇത് പെപ്പർ മട്ടൺ"

ഡെന്നീസ് പറഞ്ഞു.

"ഇത് മലബാർ മട്ടൺ സ്റ്റൂ,"

"ഇത് മലബാർ മട്ടൺ റോസ്റ്റ്..."

"മട്ടൺ കൊണ്ട് ഇത്രേം വെറൈറ്റി ഒക്കെ ഉണ്ടാക്കാൻ പറ്റുമോ?"

ഋഷി അദ്‌ഭുതപ്പെട്ടു.

"ഡെന്നീസിന്‍റെ മമ്മിയാ ഇന്നത്തെ അടുക്കള മഹാറാണി," സംഗീത പറഞ്ഞു.

"അപ്പോൾ വറൈറ്റികൾ ഇങ്ങനെ വന്നുകൊണ്ടേയിരിക്കും,"

എന്നിട്ട് അവള്‍ ലീനയുടെ തോളില്‍ അഭിനന്ദിക്കുന്നത് പോലെ തട്ടി.

“മാത്രമല്ല, ആരാ ഇന്നത്തെ ഫീസ്റ്റിന്‍റെ ചീഫ് ഗസ്റ്റ്? ഋഷി! അപ്പോള്‍ എന്തായാലും ഇതുപോലത്തെ സ്പെഷ്യല്‍ ഉണ്ടാവൂല്ലോ!”

അവള്‍ മറ്റുള്ളവര്‍ കാണാതെ ലീനയുടെ കൈത്തണ്ടയില്‍ പിച്ചി.

"പക്ഷെ മമ്മി ഒത്തിരി കഴിക്കില്ല,"

ഡെന്നീസ് കുറ്റപ്പെടുത്തുന്ന സ്വരത്തിൽ പറഞ്ഞു.

"അതുകൊണ്ടല്ലേ നിന്‍റെ മമ്മി ഞങ്ങടെ ആന്‍റി ഇങ്ങനെ ഹോട്ട് ആയിട്ട് ഇരിക്കുന്നെ!"

സന്ധ്യ ഉച്ചത്തിൽ പറഞ്ഞു.

"ഹോട്ട്?"

ലീന ഒച്ചയിട്ടു.

"ഇതൊക്കെ ആരാ പെണ്ണെ നിന്നെ പഠിപ്പിച്ച?" "ഞങ്ങടെ മമ്മി ഒരു ദൂസം ആന്‍റിയേ നോക്കി പറഞ്ഞില്ലേ യൂ ലുക് ഹോട്ട് എന്ന്...അന്നേരവാ ഞാൻ ആദ്യം കേട്ടെ!"

സംഗീത ജാള്യതയോടെ ലീനയെ നോക്കി. ലീനയാകട്ടെ ശാസിക്കുന്ന ഭാവത്തില്‍ അവളെ തിരിച്ചു നോക്കി. മറ്റുള്ളവര്‍ സന്ധ്യ പറഞ്ഞത്കേട്ട് ഉച്ചത്തില്‍ ചിരിച്ചു.

"ഓഹോ..ഓഹോഹോ..."

എല്ലാവരും ഉച്ചത്തിൽ, താളത്തിൽ ഉറക്കെ പറഞ്ഞു.

"ഇതുപോലെ ഒരു രാത്രി ഇനി വരില്ല,"

ഭക്ഷണത്തിന് ശേഷം എല്ലാവരും മുറ്റത്ത് ഉദ്യാനത്തിന് മുമ്പിൽ വീണ്ടും ഒരുമിച്ചു കൂടിയപ്പോൾ ലീന പറഞ്ഞു.

"കാലമിനിയുമുരുളും വിഷുവരും വർഷം വരും...."

ലീന നിലാവിലേക്ക് നോക്കി കവിത ചൊല്ലി. എല്ലാവരും അവളെ നോക്കി.

"തിരുവോണം വരും പിന്നെ ഓരോ തളിരിനും പൂ വരും കായ്‌വരും...."

അവരുടെ സ്വരം ആർദ്രമായി.

"...അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം....?"

ലീനയുടെ മിഴികൾ നനഞ്ഞു. അത് കണ്ട് സംഗീതയുടെതും. മിഴിനീരിലൂടെ ലീന ഓരോരുത്തരേയും നോക്കി പുഞ്ചിരിച്ചു. പിന്നെ അവള്‍ സംഗീതയുടെ നേരെ തിരിഞ്ഞു. അവളെ

💬 Comments

View all comments