Chapter Title : ഒരു ഭാര്യയുടേ തോട്ടപ്പണി [ആനീ]
ചായ എടുക്കാം,"
മുത്തുവിന്റെ ശബ്ദം ഇന്ദുവിന്റെ കാതിനടുത്ത് ഒരു ഇടിമുഴക്കം പോലെ തോന്നി.
"ഇല്ല... വേണ്ട മുത്തു, ഞങ്ങൾക്ക് ഉടനെ ഇറങ്ങണം. നേരം വൈകി,"
ഇന്ദു പരിഭ്രമത്തോടെ പറഞ്ഞു. അവൾ അഭിയുടെ കൈയിൽ മുറുകെ പിടിച്ചു.
"അതിനെന്താ മേടം... നേരം വൈകിയതല്ലേ ഉള്ളൂ. ഇന്നിവിടെ നിൽക്കാം ഈ കാട്ടിൽ രാത്രിക്ക് ഒരു പ്രത്യേക ഭംഗിയുണ്ട് തണുപ്പും മഞ്ഞും, ഒന്നിച്ചുള്ള ഈ കാലാവസ്ഥ അനുഭവിച്ചാ മാത്രമേ അറിയ്യു"
അയാൾ ഒരു വശ്യമായ ചിരിയോടെ ഇന്ദുവിന്റെ മാറിടത്തിലേക്ക് നോട്ടമെറിഞ്ഞു.
“വേണ്ട മുത്തു പോയിട്ട് തിരക്കുണ്ട് പിന്നെ ഒരു ദിവസം വരാം, ഏട്ടാ വണ്ടി എടുക്ക് പോകാം ”
അഭി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്യാൻ നോക്കി. ഒരു തളർച്ചയോടെ എഞ്ചിൻ ഒന്ന് കറങ്ങി നിന്നു. വണ്ടി അനങ്ങുന്നില്ല.
"എന്താ ഇത്... സ്റ്റാർട്ട് ആകുന്നില്ലല്ലോ!"
അഭി ദേഷ്യത്തോടെ പറഞ്ഞു.
മുത്തു മെല്ലെ കാറിന്റെ ഡോറിൽ ചാരി നിന്നു. അവന്റെ ആറടി ഉയരമുള്ള നിഴൽ ആ മണ്ണിൽ ഭീമാകാരമായി പടർന്നു.
"ഞാൻ പറഞ്ഞില്ലേ മേടം... ഈ മണ്ണ് അത്ര പെട്ടെന്ന് ആരെയും വിടില്ലെന്ന്. വണ്ടിക്ക് എന്തോ തകരാറുണ്ട്. ഇന്ന് രാത്രി ഇനി ഇവിടുന്ന് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. നിങ്ങൾക്ക് ആ കുടിലിൽ കഴിയാം. അവിടെ പായയുണ്ട്, കട്ടിലുണ്ട് ..."
.
"അഭീ... എങ്ങനെയെങ്കിലും വണ്ടി ഒന്ന് നോക്ക് നാളെ കമ്പിനിയിൽ മീറ്റിങ് ഉള്ളതാ,"
ഇന്ദു ധൃതി കുട്ടി
പക്ഷെ മുത്തു അവരുടെ അടുത്തേക്ക് കൂടുതൽ അടുത്തു വന്നു. അയാളുടെ വിയർപ്പിന്റെ ഗന്ധം ഇന്ദുവിന്റെ മൂക്കിലേക്ക് അടിച്ചുകയറി.
"സാരമില്ല സാറേ ഒരു രാത്രി യിലെ കാര്യമല്ലെ ഉള്ളു... ഇന്ന് ഇവിടെ നിൽക്കാം. നാളെ വെളിച്ചം വരുമ്പോൾ നമുക്ക് നോക്കാം. ഈ രാത്രിയിൽ ഈ തോട്ടത്തിൽ വെച്ച് ഞാൻ നിങ്ങളെ നന്നായി 'സൽക്കരിക്കാം ഉറപ്പ് '..."
മുത്തുവിന്റെ വാക്കുകളിലെ ആ ആർത്ഥം ഇന്ദുവിന് മാത്രം മനസ്സിലായി. ആ ഇരുട്ടിൽ, ആ ഒറ്റമുറി കുടിലിന്റെ നിഴലിൽ, താൻ ആ അമാനുഷികന്റെ കയ്യിൽ അകപ്പെട്ടുവെന്ന് അവൾ തിരിച്ചറിഞ്ഞു.
എന്നാലും അഭി ആവുന്നത്ര ശ്രമിച്ചു നോക്കി. ഇഗ്നിഷൻ കീ തിരിക്കുമ്പോഴെല്ലാം വണ്ടി ഒന്ന് വിറച്ച് നിലയ്ക്കുകയാണ്.
.
"ഇതെന്താ പെട്ടെന്ന് ഇങ്ങനെ? മുത്തു, ഇവിടെ അടുത്തെങ്ങും ഒരു മെക്കാനിക്കിനെ കിട്ടുമോ? ഒന്ന് നോക്കാമോ?"
അഭി ആകുലതയോടെ ചോദിച്ചു.
മുത്തു ഒരു കള്ളച്ചിരിയോടെ ഇന്ദുവിന്റെ കണ്ണുകളിലേക്ക് നോക്കി. ആ സ്ലീവ്‌ലെസ് ടോപ്പിനുള്ളിൽ ഇന്ദുവിന്റെ ശരീരം ഭയം
💬 Comments
View all comments