0%

Chapter Title : പാതിരാവിലെ പാരിജാത പൂക്കൾ [വിനയൻ]

Author : വിനയൻ Read All Parts 1345

പാതിരാവിലെ പാരിജാത പൂക്കൾ

Paathiraavile Paarijatha Pookkal author : Vinayan

കിംഗ് സൈസ് ബെഡിൽ ഇടതു വശത്തേക്ക് ചരിഞ്ഞു നൈറ്റിയുടെ സിബ്ബ് താഴ്ത്തി ഇടതു മുല പുറത്തെടുത്തു... തന്റെ ഒന്നരവയസുള്ള മകളുടെ അധരങ്ങളിലേക്കു മുലക്കണ്ണ് തിരുകികൊണ്ട് ഗീതു പറഞ്ഞു വേഗം കുടിച്ച് അമ്മേടെ നല്ല കുട്ടിയായി ഉറങ്ങ്‌.... പുറകിലേക്ക് തല തിരിച്ചു അവളുടെ വലതു വശത്ത് അവളോട് ചേർന്ന് കിടന്നു ഗെയിം കളിക്കുകയായിരുന്ന പ്ലസ് ററു കാരൻ ആയ മകൻ അച്ചുവിനോട് പറഞ്ഞു മോനെ അച്ചു.. കളിനിർത്തി അച്ഛനെ ഒന്ന് വിളിക്ക് . ദുബായിൽ ഉള്ള നന്ദനെ വിളിച്ച അവൻ പറഞ്ഞു അച്ഛൻ ബിസ്സിയാമ്മെ !. അവൾ പറഞ്ഞു ഫോൺ ബിസ്സി ആക്കി വക്കല്ലേ അച്ചു ..... കുറച്ചു കഴിഞ്ഞു അച്ഛൻ വിളിക്കും , ശരി അമ്മെ ....... ...... കർഷകൻ ആയിരുന്ന നാരായണ ന്റെയും ദേവകിയുടെയും ഒരേ ഒരു മകൾ ആയിരുന്നു ഗീതു കുഞ്ഞായിരുന്നപ്പോൾ മുതൽ പൂക്കളോടും ചെടികളോടും അവൾക്കു വളരെ ഇഷ്ടമായിരുന്നു അതിൽ പാരിജാതതോട് അവൾക്കു പ്രത്യേക താൽപര്യം തോന്നി.... അവൾ അതിനെ നന്നായ് പരിചരിച്ചു അവൾ വളർന്നത് പോലെ അതും വളർന്നു പുഷ്പിചു അതിലെ പൂക്കളെ അവൾ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന അവൾ പാരിജാത പൂക്കളെ പുസ്തക താലുകൾക്കിടയിലും തുണികൾ മടക്കിവക്കുന്ന അലമാരയിലും ഭദ്രമായി സൂക്ഷിക്കുമായിരുന്നു ..... പ്ലസ്ടു കഴിഞ്ഞ് നിൽക്കുമ്പോഴാണ് നാരായണന്റെ കൂട്ടുകാരൻ ജനാർദ്ദനൻ മകൾ ഗീതുവിനു ഒരു കല്യാണ ആലോചന കൊണ്ട് വന്നത് നന്ദകുമാർ എന്നായിരുന്നു അവന്റെ പേര് . ദുബായിൽ ഒരു സൂപ്പർ മാർക്കറ്റ് നടത്തുകയായിരുന്നു നന്ദൻ...... തിരക്കിയപ്പോൾ നല്ല ബന്ധം ആണെന്ന് തോന്നി ബാധ്യതകൾ ഒന്നും ഇല്ലാത്ത സുമുഖനായ ഒരു ചെറുപ്പക്കാരൻ പിന്നെ ഒട്ടും താമസിച്ചില്ല പതിനെട്ടാം വയസ്സിൽ ഗീതുവിനേ നന്ദന് വിവാഹം കഴിച്ച് കൊടുത്തു ..... ..വിവാഹം കഴിഞ്ഞ് ഉടനെ തന്നെ കുറച്ചകലെയായി അവൻ മുമ്പ് വാങ്ങിയ സ്ഥലത്ത് വീടുപണി തുടങ്ങി ആറ് മാസം ആയപോഴേക്കും പണി പകുതിയാക്കി അവൻ ദുബായിയിലേക്ക് പോയി..... അവർക്കൊരു ആൺ കുഞ്ഞു പിറന്നു എന്ന സന്തോഷ വാർത്തയറിഞ്ഞ് നന്ദൻ നാട്ടിലേക്ക് വന്നു പകുതിയിൽ നിർത്തിയിരുന്ന വീടുപണി പൂർത്തിയാക്കി അവിടെ താമസമായി ..... മുറ്റം നിറയെ പലതരത്തിൽ ഉള്ള ചെടികൾ ഗീതു വീട്ടിൽനിന്ന് കൊണ്ടുവന്ന് നട്ടിരുന്നു വീടിനു മുന്നിൽ വടക്ക് ഭാഗത്ത് ഉണ്ടായിരുന്ന പുൽ തകിടിയുടെ നടുക്കായി പാരിജാത വും നട്ടിരുന്നു ..

ദുബായിൽ അവരുടെ

💬 Comments

View all comments