Chapter Title : പെരുന്നാൾ രാവ് [KKWriter 2024] [Revised and Extended Edition]
വെള്ളമിറക്കൽ ആണ് പ്രഭാകരേട്ടന്റെ പണി. കൊഴുത്ത ശരീരമുള്ള അവൾക്ക് അധികകാലമൊന്നും ആണിന്റെ ചൂട് പറ്റാതെ പിടിച്ചു നിക്കാൻ പറ്റില്ല എന്ന് പെണ്ണ് വിഷയത്തിൽ ഡിഗ്രി എടുത്ത അയാൾക്ക് നന്നായി അറിയാമായിരുന്നു. അവളുടെ ഒളിഞ്ഞും തിരിഞ്ഞുമുള്ള നോട്ടം അയാളും ശ്രദ്ധിച്ചു പോന്നതിലുള്ള ധൈര്യത്തിൽ ആണ് മുഖത്ത് നോക്കി ഇങ്ങനെ ചോദിക്കാൻ കഴിഞ്ഞത്. സമയം 11 ആകുന്നു. രശ്മിയോട് എന്ത് പറഞ്ഞിറങ്ങും എന്ന് ആലോചിച്ച് അയാൾ തല പുകച്ചു.
”നിങ്ങൾ കിടക്കുന്നില്ലേ?”
ഭാര്യയുടെ ചോദ്യം കേട്ട് അയാൾ അവളുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി ഇരുന്നു.
”നിങ്ങൾക്കിതെന്ത് പറ്റി സമയം ഒരുപാടായി?”
“നീ കിടന്നോ ചിലപ്പോ ഞാനൊന്ന് പുറത്ത് പോകും”
”പുറത്തോ? ഈ സമയത്തോ?”
“ആടി ചിലപ്പോ”
”എങ്ങോട്ട്?”
“രണ്ടെണ്ണം അടിച്ചിട്ട് കാലം കുറെ ആയില്ലേ?”
“അതിന്?”
“അപ്പൂന്റെ മരുമകൻ ഒരു ഫോറിൻ സാധനം കൊണ്ടു വന്നിട്ടുണ്ട് അവൻ വിളിച്ചിരുന്നു”
“നട്ട പാതിരാക്കോ? എന്നിട്ടിപ്പോഴാണോ എന്നോട് പറയുന്നത്?”
“ആ പെൺകൊച്ച് നിന്റെ കൂടെ ഇരിക്കുമ്പോ എങ്ങനെയാ പറയുക?”
“ഞാനിവിടെ ഒറ്റയ്ക്കല്ലേ?”
“വേഗം വരുമെടി.”
”ഞാൻ വാതിൽ തുറന്നു തരില്ല. നോക്കിക്കോ?”
കലി തുള്ളി വന്ന ഭാര്യയോട് തർക്കിക്കാൻ നിക്കാതെ അയാൾ പുറത്തിറങ്ങി. കൊട്ടി അടച്ച വാതിലിന്റെ മുന്നിൽ നിന്ന് ഒരു മണിക്കൂർ എങ്ങനെ കളയുമെന്ന് അയാൾ ആലോചിച്ചു. ഷാഹിനാടെ വീട്ടിൽ ലൈറ്റ് ഒന്നും കാണാൻ ഇല്ല. അവർ കിടന്നു കാണുമോ? പോയി നോക്കിയാലോ? എന്നൊക്കെ ചിന്തിച്ച് അയാൾ മുറ്റത്തേക്കിറങ്ങി.
ചെയ്യാൻ പോകുന്നത് തെറ്റ് ആണെന്ന് അറിഞ്ഞിട്ടും തരിമ്പു പോലും കുറ്റബോധം തനിക്ക് തോന്നുന്നില്ല എന്നവൾ ഓർത്തു. വീട്ടിലെ ലൈറ്റെല്ലാം ഓഫ് ചെയ്ത് അവൾ പ്രഭാകരേട്ടൻ പറഞ്ഞ സമയം ആകുന്നതും നോക്കി ഇരുന്നു. മൊബൈലിൽ സമയം നോക്കുമ്പോൾ പതിനൊന്നര ആയി. സാധാരണ ഇക്ക വിളിക്കുന്ന സമയം കഴിഞ്ഞു. ഇന്ന് വിളിക്കുന്നതും കണ്ടില്ലല്ലോ? മുറിയിൽ നിന്നും പുറത്തിറങ്ങി അവൾ മകൻ കിടക്കുന്ന റൂമിന്റെ മുന്നിൽ ചെന്നു നിന്നു. അവൻ ഉറങ്ങിയോ ആവോ? പെട്ടെന്നെങ്ങാനും എണീറ്റ് വന്നാലോ? സാധാരണ ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ കാലത്ത് നോക്കിയാൽ മതി. ഇപ്പോൾ നോമ്പ് ആയത് കൊണ്ട് വെളുപ്പിന് നാല് മണിക്ക്
💬 Comments
View all comments