Chapter Title : പൊങ്ങുതടി - 1
ആ നനഞ്ഞ കക്ഷങ്ങളിൽ കൈകൾ കടത്തി ഏടത്തിയെ എണീപ്പിച്ചു. പിന്നാമ്പ്രത്ത് മുഴുവനും മണ്ണ് ഏടത്തീ... ഞാൻ ആ കൊഴുത്തുരുണ്ട ചന്തികളിൽ മെല്ലെ തട്ടി. ഒന്നു തഴുകിയപ്പോൾ ആ പിന്നിലേക്ക് തള്ളിയ ഏടത്തിയുടെ സമൃദ്ധമായ, മത്തങ്ങയുടെ മുഴുപ്പുള്ള ചന്തിയുടെ മാർദ്ദവവും, ഉരുളിമയും എന്റെ വിരലുകൾ അനുഭവിച്ചറിഞ്ഞു. ഏടത്തി കുറച്ചു തുടുത്ത മുഖവുമായി പടികൾ കയറി. ഞങ്ങൾ പിന്നെയും നടന്ന്, മത്തുപിടിപ്പിക്കുന്ന ഗന്ധമുള്ള ഇലഞ്ഞിപ്പൂക്കൾ ചിതറിക്കിടക്കുന്ന വഴിയിലൂടെ സർപ്പക്കാവിൽ ചെന്നെത്തി. കല്യാണീടെ വീട് ദാ ആ വേലി കടന്ന് അഞ്ചു മിനിറ്റിൽ എത്താം. അവളന്യാ എന്നും വെളക്ക് വെക്കണത്. പാവം. ഭർത്താവ് കെട്ടി മൂന്നിന്റന്ന് മരിച്ചു. ഹൃദയ സ്തംഭനം... പഴി പാവം അവൾക്കും. ഇപ്പോൾ തിരിച്ചു വീട്ടിൽ വന്നു. ഞാനാ വിളിച്ച് ഇവിടെ നിർത്തിയത്. കാലത്ത് വന്ന് ഉച്ചയ്ക്ക് പോവും. പിന്നെ എന്തേലും ആവശ്യണ്ടെങ്കിൽ ഞാൻ വിളിക്കും. മാധവിയേടത്തി നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു. ചുറ്റിയടിച്ച് തിരികെ വന്നപ്പോൾ ഞാൻ തളർന്നു. യാത്രാക്ഷീണവും. കോട്ടുവാ ഇട്ടു. എന്റെ തളർന്ന മുഖം കണ്ട് ഏടത്തി കനിഞ്ഞു. ക്ഷീണിച്ചോടാ... കൈ ഉയർത്തി എന്റെ മുടിയിൽ തലോടി. നീ ഇവിടെ നിവർന്നോളൂ... ഞാൻ ഉമ്മറത്തെ ചാരുപടിയിൽ കിടന്നു...മയങ്ങി. മയക്കം വിട്ടെണീറ്റു. പോയി വായും മുഖവും കഴുകി. ഏടത്തി നീട്ടിയ ചായ മോന്തിയിട്ട് ശങ്കരേട്ടന്റെ കൂടെ നടക്കാൻ പോയി. വായനശാലയിൽ ചെന്ന് എന്നെ അവിടുള്ളവർക്ക് പരിചയപ്പെടുത്തി. പിന്നേ ശങ്കരേട്ടന്റെ ലാത്തിയും കേട്ട് അങ്ങിനെ നടന്നു. അടുത്ത ദിവസം കാലത്ത് തന്നെ ഏടത്തി മുകളിൽ വന്ന് എന്നെ എണീപ്പിച്ചു. ഭാഗ്യത്തിന് മുണ്ട് അരയിൽത്തന്നെ ഉണ്ടായിരുന്നു. ഈശ്വരാ എന്താ ഇത്?
💬 Comments
View all comments