0%

Chapter Title : പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

ഗൗരവത്തിൽ പറഞ്ഞു.

".... പുസ്തകങ്ങൾ വായിക്കുന്നത് തറവാട്ട് കാർന്നോർക്ക് ഇഷ്ട്ടമല്ല ....മൂപ്പർക്ക് ഇപ്പോഴും പണിയെടുത്തോണ്ടിരിക്കണം ... പിന്നെ മീനാക്ഷിയാണ് ഒളിച്ചും പാത്തും പതുങ്ങിയും പുസ്തകങ്ങൾ കൊണ്ട് തരാറുള്ളത് ...".

കുപ്പിയിൽ നിന്നും റേഡിയേറ്ററിലേക്ക് വെള്ളം ഒഴിക്കുന്നതിനിടയിൽ പ്രേമൻ പറഞ്ഞു. അവൻ്റെ കണ്ണുകളിൽ ഒരു തിരയിളക്കം ഭാരതി ശ്രദ്ധിച്ചു.

".... മീനാക്ഷി ..." ഭാരതി കനത്തിൽ മൂളിയ ശേഷം ക്കൊണ്ട് കാറിൽ കയറി. ഭാരതി തമ്പുരാട്ടിയുടെ അനിയത്തിയുടെ മകളാണ് മീനാക്ഷി.

പ്രേമൻ ബോണറ്റടച്ച് കാറിൽ കയറി. മുൻവശത്തെ ചില്ല് തുടച്ച ശേഷം കാറിനെ സ്റ്റാർട്ട് ചെയ്തു. അധികം വൈകാതെ വലിയൊരു ഹൈറേഞ്ച് മുന്നിലുള്ള കാര്യം അവനറിയാമായിരുന്നു. ഓടിക്കുന്നത് പഴയ കാറായതിനാൽ അത്യാവശ്യം നല്ല രീതിയില്‍ ആക്സീലേറ്റര്‍ കൊടുത്തീട്ടും പോലും മുക്കിയും മൂളിയുമായീട്ടാണ്‌ കയറുന്നത്.

".... സത്യം പറഞ്ഞാൽ ഞാനും പ്രേമനും ഏകാന്തതയുടെ തടവുകാരാണ് അല്ലേ ..".

ഭാരതി തമ്പുരാട്ടിയുടെ വാക്കുകൾ അവൻ്റെ മനസ്സിൽ ഒരു സുഖകരമായ അവസ്ഥ ഉണ്ടാക്കി. തലവെട്ടിച്ച് നോക്കിക്കൊണ്ട് പ്രേമൻ പതിയെ ചിരിച്ച ശേഷം മുന്നോട്ട് നോക്കി.

ഭാരതി തമ്പുരാട്ടി ഏതോ ഒരു ബംഗാളി ഗാനം ചെറുതായി മൂളി. കാതിന് ഇമ്പമേകുന്ന നല്ലൊരു സ്വരമാധുര്യം അവനിൽ ആസ്വാദ്യകരമായ അവസ്ഥ ഉണ്ടാക്കിയെടുത്തു. വീണ്ടും വീണ്ടും അവളിൽ നിന്ന് ആ സ്വരമാധുരി കേഴ്ക്കാൻ കൊതി പൂണ്ടു.

പ്രേമൻ ഗാനം ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഭാരതി തമ്പുരാട്ടി ഇരു കാലുകളും മുൻസീറ്റുകളുടെ ഇടയിലേക്ക് കയറ്റി വച്ച ശേഷം ഓരോ ഗാനങ്ങളും ഇടവിടാതെ പാടാൻ തുടങ്ങി.

പ്രേമൻ പതിയെ അവളുടെ കാലുകളിലേക്ക് പാളി നോക്കി. സ്വർണ്ണ പാദസ്വരം അണിഞ്ഞ കാലുകൾ അതി മനോഹരമായിരുന്നു. ചായങ്ങൾ പൂശാത്ത അഴകൊത്ത നഖങ്ങളുള്ള കാൽ വിരലുകളിൽ വീണ മീട്ടാൻ അവൻ കൊതിച്ചു. മനസ്സിനെ അടക്കിക്കൊണ്ട് അപകടം പതിയിരിക്കുന്ന വഴിയിലേക്ക് ശ്രദ്ധ കൊടുത്തു.

ഒരു വിധം അവൻ ആ വലിയ കയറ്റം താണ്ടിക്കൊണ്ട് മുകളിലെത്തി. വലിയ മലമടക്കുകളുടെ ഇടയിൽ നിന്നും ഭയപ്പെടുത്തുന്ന ചൂളം വിളിയോടെ കാറ്റ് കാറിനെ കുലുക്കാൻ തുടങ്ങി. ചെറിയൊരു ഭയപ്പാടോടെ ഓടിക്കുന്ന പ്രേമനെ ഭാരതി ശ്രദ്ധിച്ചു.

"... പ്രേമാ !!.നല്ല കാറ്റല്ലേ, നീയൊന്ന് സൈഡിലോട്ട് വണ്ടി നിർത്തിയ്യേ..".

പ്രേമൻ മനസ്സില്ലാ മനസ്സോടെ കാർ നിർത്തി.

"... ഇവിടെ നിർത്തണോ കൊച്ചമ്മേ ....".

നന്നായി വീശിയടിക്കുന്ന കാറ്റ് വല്ലാത്ത ഭീകരതയാണ് അന്തരീക്ഷത്തിൽ സൃഷ്ട്ടിച്ചത്.

"... പേടിയുണ്ടോ പ്രേമാ ....".

".... കൊച്ചമ്മയുമായി ഈ അസമയത്ത് .... അതും ഇങ്ങനെയുള്ള സഥലത്ത് ...".

💬 Comments

View all comments