0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 10783

പടങ്ങൾ... അവൻ ക്ഷമാപണത്തിൻ്റെ സ്വരത്തിൽ പറഞ്ഞു.

ഓ വല്ല്യ സായിപ്പ്! ഇത്തിരി നോവിച്ചുകൊണ്ട് ദിയ അവൻ്റെ കൈത്തണ്ടയിലൊരടി കൊടുത്തു. ഡീ! അവനെ വെറുതേ വിടടീ! കിരൺ അവളുടെ ചിറിക്കൊരു കുത്തു കൊടുത്തു.

പോടാ ചെക്കാ! അവൾ കിരൻ്റെ നേരേ ചീറി.

അവിടെ നിന്നും രാഹുലിൻ്റെ ജീവിതത്തിൽ ചെറുപ്പത്തിൻ്റെ ചോരത്തിളപ്പും ജീവിതത്തോടുള്ള വേറിട്ടൊരു വീക്ഷണവും ഇത്തിരിയെങ്കിലും കലർന്നു..

ദിയയുടെ എടുപിടീന്നൊള്ള ഇടപെടലുകളും കിരണിൻ്റെ ഇത്തിരിക്കൂടി പ്രായോഗികമായ നിലപാടുകളും രാഹുൽ ഒരേപോലെ സ്വീകരിച്ചു. അവർ ഹോസ്റ്റലിലായിരുന്നെങ്കിലും സമയം കിട്ടുമ്പോഴൊക്കെ അവൻ താമസിച്ചിരുന്ന മാളത്തിൽ വന്നടിയുമായിരുന്നു... ഒരു മുറിയും ചെറിയ ഡൈനിങ്ങ് ഹാളും വരാന്തയുമുള്ള ഒന്നാം നിലയിലുള്ള ഇടത്തിൽ അവർ അഭിരമിച്ചു...

അവനില്ലാത്തപ്പോൾ ചെടിച്ചട്ടിയുടെ താഴെ വെച്ചിരുന്ന ചാവിയുമെടുത്ത് അവരെത്രയോ വട്ടം അവിടെ ഒന്നുചേർന്നിരുന്നു... രാഹുലിന് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു.

ചേട്ടൻ കാരണം രാഹുലിന് കാലത്തെണീറ്റ് ഓടുന്ന ശീലമുണ്ടായിരുന്നു. ചേട്ടനവനേം കൊണ്ട് സ്റ്റേഡിയത്തിൽ ട്രാക്കിലോടിയപ്പോൾ ദിവസങ്ങൾക്കകം അവനതു മടുത്തിരുന്നു. മെല്ലെ നിരത്തുകളിലോടാൻ തുടങ്ങിയപ്പോൾ...

ആ ഞൊടികൾ നീണ്ടു നിമിഷങ്ങളിലേക്കും പിന്നെ മണിക്കൂറുകളിലേക്കും നീളുമ്പോഴാണ് അവൻ ചിന്തകളോടൊപ്പം ജീവിച്ചു തുടങ്ങിയത്. നാലുമണിക്കെണീറ്റ് പല്ലു തേച്ചു മുഖം കഴുകി നൈലോണിൻ്റെ ബനിയനും നിക്കറുമണിഞ്ഞ് ജോഗിംഗ് ഷൂസുകളിലേക്ക് കാൽപ്പാദങ്ങൾ തിരുകുമ്പോൾ എന്തിനാണ് പേശികളെ നൊമ്പരപ്പെടുത്തുന്നത് എന്നവനൊരിക്കലും ചിന്തിച്ചില്ല.

നിരത്തുകളുടെ ഓരം പിടിച്ച് പതിഞ്ഞ താളത്തിലോടുമ്പോൾ മഴയും, ചൂടും, പുഴുക്കവും, മഞ്ഞും... കാലങ്ങൾ മാറിമറയുന്നതവനറിഞ്ഞിരുന്നു... പതിയെ കാലത്തു ചരക്കുകളുമായി വലിഞ്ഞോടുന്ന ലോറികളും... പത്രക്കെട്ടുകളുടെ വാനുകളും...

പിന്നെ പാതിയാവുമ്പോൾ തട്ടുകടകളും ചെറിയ ഹോട്ടലുകളും തുറക്കുന്നതും... അവിടെ നിന്നും നിരത്തുകളിലേക്കു വീഴുന്ന വെളിച്ചത്തിൻ്റെ എത്തിനോട്ടങ്ങളും...മനസ്സിലൂടെയൊഴുകുന്ന ചിന്തകളുടെ... ഇതുവരെയുള്ള ജീവിതത്തിൻ്റെ...

പ്രേമേച്ചി വാടകയില്ലാതെ തന്ന മുറിയിൽ കഴിയുന്നതിൻ്റെ മടുപ്പില്ലായ്മ... ചരിത്രത്തിൻ്റെ താളുകളിലൂടെ മനസ്സോടുമ്പോൾ കിട്ടുന്ന സുഖം... ഓടുന്ന വഴിയിൽ അടുത്ത വഴിയിലെ ഓമനച്ചേച്ചി പരപരാ വെട്ടം വെയ്ക്കുമ്പോൾ വെളുത്ത ഒറ്റ മുണ്ടുമുടുത്ത് കൊഴുത്തു വിടർന്ന കുണ്ടികൾ കണ്ണുകൾക്കു വിരുന്നാക്കി കുനിഞ്ഞു തൊഴുത്തിലെ ചാണകം വാരുന്ന കാഴ്ച്ച...

വീട്ടിൻ്റടുത്തുള്ള ഓലപ്പുരയിൽ ലതികമോള് കാലത്തെണീറ്റു പാഠപുസ്തകം പാരായണം ചെയ്യുന്ന മന്ത്രം പോലുള്ള സ്വരം...

ഇടയ്ക്കെല്ലാം വാണമടിയ്ക്കുമ്പോഴൊക്കെ വഴിയോരക്കാഴ്ച്ചകൾ മനസ്സിലൂടെ ഒരു ഫിലിമിലെന്നപോലെ കടന്നുപൊയ്ക്കൊണ്ടിരുന്നു...

ആറടിപ്പൊക്കമുള്ള, വെളുത്തു മെലിഞ്ഞ, കാലുകളിലും കൈകളിലും ഉറച്ച പേശികളുള്ള രാഹുലിന് അടുപ്പമുള്ള പെണ്ണുങ്ങളില്ലെന്നറിഞ്ഞപ്പോൾ ദിയയ്ക്ക് അമ്പരപ്പായിരുന്നു. അത്രേമുയരമുള്ള തടിയനായ കിരണിന് ഹൃദയമർപ്പിച്ചിരുന്നെങ്കിലും രാഹുലിൻ്റെ ചുരുണ്ടു നെറ്റിയിലേക്കൂർന്നു വീണ മുടിയിഴകൾ മാടിയൊതുക്കുന്നത് അവൾക്കിഷ്ട്ടമായിരുന്നു. ഹിസ്റ്ററിയുടെ വ്യാഖ്യാനങ്ങളിൽ ആണ്ടുമുങ്ങുന്ന കൂട്ടുകാരൻ ജീവിതത്തെ മറക്കുന്നുവോ എന്നവൾ ഇടയ്ക്കെല്ലാം

💬 Comments

View all comments