Chapter Title : പുലയന്നാർ കോതറാണി 2
ലിംഗങ്ങളാണ്. ഒരു ആനയെ ഭോഗിക്കാൻ തക്കവണ്ണം നീളവും കരുത്തുമു്ള്ള ലിംഗത്തിനുടമയാകണം സൈന്യാധിപർ എന്നാണ് ശാസ്ത്രം പറയുന്നത്. അ്‌ല്ലെങ്കിൽ മദനകാമേശ്വരീ ദേവിയുടെ ശാപം ഉണ്ടാകും, വീണ്ടും മറവപ്പട പോലെയുള്ള തെമ്മാടികൾ നമ്മുടെ സ്ഥലം ആക്രമിക്കും, വിജയത്തമ്പുരാട്ടി പറഞ്ഞു. ദുഖിക്കേണ്ട കുമാരൻമാരെ, നിങ്ങളെ കൊട്ടാരം കാര്യസ്ഥൻമാരായി നിയമിക്കുന്നതായിരിക്കും രതീദേവി പറഞ്ഞു. സോമനും ചന്ദ്രനും ഇതു കേട്ടു ഉള്ളാലെ ചിരിച്ചു. പുലയന്നാർ കോട്ടയിൽ വച്ചു തങ്ങൾ ഭീകരലിംഗങ്ങൾ നേടിയത് അമ്മത്തമ്പുരാട്ടിമാർ അറിഞ്ഞിട്ടില്ല. കോതറാണി അക്കാര്യം ഇവരോടു പറഞ്ഞി്ട്ടില്ല. കുമാരൻമാർക്കു വരങ്ങൾ ആവശ്യപ്പെടം വിജയത്തമ്പുരാട്ടി പറഞ്ഞു രണ്ടു കുമാരൻമാരും തമ്പുരാട്ടിമാരുടെ കാൽക്ക്ൽ വീണ്ടും വീണു, അമ്മമാർ ഈ കാഷായവസ്ത്രം ഉപേക്ഷിക്കണം, മറവസൈന്യം പോയല്ലോ, കഠിനജീവിതം ഉപേക്ഷിച്ചു പഴയതു പോലെ ആഡംബര ജീവിതത്തിലേക്കു മടങ്ങിവരണം. ദേഹം മുഴുവൻ മൂടിക്കിടക്കുന്ന ഈ കാഷായവസ്ത്രങ്ങൾ മാറ്റി പഴയതു പോലെ മാദകസത്തിടമ്പുകളായി ഈ കാടു വാഴണം പറയുമ്പോൾ സങ്കടം കൊണ്ടു സോമദത്തന്‌റെ കണ്ണു നിറയുന്നുണ്ടായിരുന്നു. ഇരു തമ്പുരാട്ടിമാരും വലതുകാലുയർത്തി കുമാരൻമാരുടെ തലയിൽ വച്ചുകൊണ്ട് അനുഗ്രഹിച്ചു. അവർ തിരിച്ചു കൊണ്ടൂർ തറവാട്ടിലെത്തിയപ്പോൾ അൻപതോളം വരുന്ന മറവസൈന്യം അവിടെ പെട്ടിരിക്കുന്നുണ്ടായിരുന്നു.എങ്ങനെ പുറത്തേക്കു കടക്കണമെന്നറിയാതെ വിഷമിച്ച സന്ദർഭത്തിലാണ് തമ്പുരാട്ടിമാരും കുമാരാദികളും തറവാട്ടിലെത്തിയത്. ആയുധം വച്ചു കീഴട്ങ്ങാൻ അവർ സന്നദ്ധത അറിയിച്ചു. എന്നാൽ തമ്പുരാട്ടിമാർ വഴങ്ങിയില്ല. ഒടുവിൽ യുദ്ധത്തിൽ പങ്കെടുത്തു തങ്ങളെ സഹായിച്ച കാട്ടുസൈന്യാധിപൻ മിത്രനു സമ്മാനമായി അടിമകളാക്കി അവരെ നൽകി. കിരീടധാരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ കൽപനയിട്ടതിനു ശേഷം റാണിമാർ നീന്തൽക്കുളത്തിലേക്കു നട്ന്നു. ആനകൾ പുഴയിലിറങ്ങിയതു പോലെ രണ്ടുപേരും വെള്ളത്തിൽ കലക്കിയടിച്ചു നീരാടി. സ്വ്ന്തം രാജ്യം ശത്രുക്കളിൽ നിന്നു നേടിയെടുത്തതിന്‌റെ വിജയാഹ്ലാദമായിരുന്നു അത്. 'ഏട്ടത്തി ഇ്ന്നു മദനകാമേശ്വരിയാഗം നടത്തിയാലോ? രതീദേവി വിജയദേവിയോടു ചോദിച്ചു. ഇത്രപെട്ടെന്നു അതു നടത്താൻ സാധിക്കയില്ല രതീ, എത്ര സങ്കീർണമായ ചടങ്ങുകളാണ് അവയ്ക്ക്, അസംഭവ്യം വിജയ നിരുൽസാഹപ്പെടുത്തി. ഇന്നു യാഗം നടത്താനായാൽ നമ്മുടെ ശ്രേയസ് വർധിക്കും,കുമാരൻമാരെ ചുമതലപ്പെടുത്തണം.അവർ്ക്കതിനു സാധിക്കുമോ തീർ്ച്ചയായും , നമ്മുടെ ശ്ിക്ഷ ഭയന്ന് അവർ അത് ഭംഗിയായി ചെയ്‌തോളും യുദ്ധം കഴിഞ്ഞ ക്ഷീണത്തിൽ കുളിയും കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു സോമനും ചന്ദ്രനും.അപ്പോളാണ് സേവകൻ മുറിയിൽ കയറിവന്നു തമ്പുരാട്ടിമാർ വിളിക്കുന്നെന്ന് അറിയി്ച്ചത്.കേട്ടപാതി പടിഞ്ഞറെക്കെട്ടിടത്തിൽ
💬 Comments
View all comments