0%

Chapter Title : പുലയന്നാർ കോതറാണി 2

Author : kkstories Read All Parts 161

എഴുന്നള്ളിയാലും.' അയാൾ പറഞ്ഞു. കൊണ്ടൂർ സ്ഥാനപതികളുടെ കിരീടധാരണം നടക്കുന്ന ചെറിയകുന്നാണ് കൂനൻഗിരി. കഥകള്‍.കോം കൊ്ണ്ടൂർ കൊട്ടാരത്തിനു സമീപം തന്നെയാണ് അത്. കുന്നിന്‌റെ ഒത്ത നിറുകയി്‌ലാണ് സിംഹാസനം വയ്ക്കുക. തമ്പുരാട്ടിമാർ അതി്ൽ ആസനസ്ഥനായി ഇരുന്നതിനു ശേഷം കാട്ടുമൂപ്പൻ ചെറോൻ കിരീടം തലയിൽ വയ്ക്കുന്നതോടെ കിരീടധാരണം കഴിയും. പിന്നെ കാടും അതിലെ മനുഷ്യരും , മൃഗങ്ങളും മരങ്ങളും എല്ലാം തമ്പുരാട്ടിമാർക്ക് അവകാശപ്പെട്ടതാണ്. കൊട്ടാരത്തിൽ നിന്നു കൂനൻഗിരിയിലേക്കു തമ്പുരാട്ടിമാർ നടക്കുന്ന വഴി വേലി കെട്ടി തിരിച്ചിരിക്കും. അതിനപ്പുറം നിന്നു ജനങ്ങൾക്ക് അവരുടെ നടപ്പു വീക്ഷിക്കാം. വഴിയിലുടനീളം ചെമന്ന പട്ടും വിരി്ച്ചിട്ടുണ്ടാകും. തമ്പുരാട്ടിമാർ യാത്രയ്ക്കു തയാറെടുത്തു.നൂൽവസ്ത്രം പോലും ഇരുവരും ധരിച്ചിരുന്നില്ല. ഇരുവരുടെയും അരയിൽ തങ്കത്തിലും രത്‌നങ്ങളിലും തീർ്ത്ത അരഞ്ഞാണം മിന്നിത്തിളങ്ങി. രണ്ടുവേരും സ്വർണവലയിൽ നെയ്ത കാലുറകളും സ്വർണം കൊണ്ടുണ്ടാക്കിയ ഉയർന്ന ഹീലുകളുള്ള ചെരിപ്പുകളും ധരിച്ചിരുന്നു. വിജയത്തമ്പുരാട്ടിയുടെ കൈയിൽ കൊണ്ടൂർ ദേശത്തിന്‌റെ കൊടികെട്ടിയ സ്വർണത്തിൽ തീർത്ത ഒരു വേൽ ഉണ്ടായിരുന്നു.രതീദേവിയുടെ കൈയിൽ സ്വർണപ്പിടിയുള്ള ഒരു ഉടവാളും. ഉൽസവപ്പറമ്പിലേക്ക് ആനകൾവരുന്ന രീതിയിൽ തങ്ങളുടെ ഗജനിതംബങ്ങൾ കുലുക്കിത്തെറിപ്പിച്ച് അവർ മുന്നോട്ടു നടന്നു.തൊട്ടുപുറകേ തൊഴുകൈകളും കുലച്ചു ചിന്നം വിളിച്ചു നിൽ്ക്കുന്ന ഭീകരലിംഗങ്ങളുമായി സോമനും ചന്ദ്രനും അകമ്പടി നടന്നു. തറവാടിന്‌റെ പ്രധാനകവാടം തുറന്നു അവർ നടപ്പാതയിലേക്കിറങ്ങി.


http://imgur.com/a/3SVER

വേലികൾക്കിരുവശവും കാട്ടുവാസികളായ പ്രജകൾ കാത്തുനിന്നിരുന്നു. 'കൊണ്ടൂർ ഭഗവതിമാർ വിജയിക്കട്ടെ, ചക്രവർത്തിനിമാർ നീണാൾ വാഴട്ടെ' അവർ ആർ്ത്തു വിളിച്ചുകൊണ്ടു പുഷ്പങ്ങൾ എറി്ഞ്ഞു.മറവസൈന്യത്തിന്‌റെ ക്രൂരതയിൽ നിന്നു തങ്ങളെ രക്ഷിച്ച തമ്പുരാട്ടിമാരോടുള്ള ബഹുമാനം അവർ അകമഴിഞ്ഞു പ്രദർശിപ്പിച്ചു. കുന്നിലേക്കുള്ള പടികൾ അവർ മെല്ലെ കയറി. മദയാനകൾക്കു സമാനമായ അവരുടെ ചന്തികൾ ഇളകിത്തെറിച്ചു. നിതംബപപാളികൾ അകന്നു അവരുടെ വലിയ ഗുദദ്വാരങ്ങളുടെ ദൃശ്യം പിറകിൽ നടക്കുന്ന കുമാരൻമാർ നേരിട്ടു കണ്ടു. അദ്ഭുതത്തോടെയും ഭക്തിയോടെയും അവർ തൊഴുകൈകളോടെ തമ്പുരാട്ടിമാരുടെ പുറകേ നടന്നു. കുന്നിന്‌റെ നെറുകയിൽ തമ്പുരാട്ടിമാർ കൊണ്ടൂരിന്‌റെ ചക്രവർത്തിനിമാരായി അവരോധിക്കപ്പെട്ടു.ഇരുവുടെയും തലയിൽ പ്രൗഡമായ രത്‌നകിരീടങ്ങൾ തിളങ്ങി. 'ഗജനിതംബിനിമാർ, രതിപ്രവീണകൾ, മറവസേനാ നാശകർ, കൊണ്ടൂർ തമ്പുരാട്ടിമാർ വിജയിക്കട്ടെ' പുരുഷാരം ഏറ്റുവിളിച്ചു. കൊണ്ടൂരിൽ കിരീടധാരണം നടക്കുമ്പോൾ അങ്ങു ദൂരെ പാണ്ഡ്യനാട്ടിലുള്ള തന്‌റെ താവളത്തിൽ ഇരിക്കുകയായിരുന്നു മറവറാണിയായ ചിന്നകോടി. റാണിയുടെ മുന്നിലേക്ക് മൂടിവച്ച താലവുമായി ഒരു

💬 Comments

View all comments