Chapter Title : രചനയുടെ വഴികൾ 2 [അപരൻ]
സമയം പോകും " മന്ത്രി .
" അതിനല്ലേ മന്ത്രേ ഇത് " ഞാൻ അൽക്കാടെലിന്റെ മൊബൈൽ പുറത്തെടുത്തു.
" ആദ്യമേ എനിക്ക് മൊബൈൽ അനുവദിച്ചതിന്റെ ഗുണം പിടി കിട്ടിയോ "
" സമ്മതിച്ചു. എന്നാ ഓളെ വിളി "
ഞാൻ മൊബൈലു കുത്തി മോക്ഷാ ഭരതിന്റെ മാനേജരെ വിളിച്ചു. അതായത് ഓൾടെ ഭർത്താവു തന്നെയാ മാനേജരും.
കൊട്ടാരത്തിലാണ് കളി എന്നറിഞ്ഞതോടെ മോക്ഷ കണ്ണും പൂട്ടി സമ്മതം മൂളി. അടുത്ത ഫ്ലൈറ്റിനു തന്നെ എയർപോർട്ടിൽ ലാൻഡു ചെയ്തേക്കാമെന്നും അറിയിച്ചു.
മന്ത്രി വീണ്ടും വ്യാകുലനായി. " ഒരു പ്രശ്നമുണ്ടു സാഹിത്യകാരാ "
" എന്തിര്. ലോൺ കിട്ടില്ലേ "
" അതല്ലാ... ഫ്ലൈറ്റ് നെടുമ്പാശ്ശേരി വരെയല്ലേ ഉള്ളൂ "
" അതിനെന്താ. അരമണിക്കൂർ ദൂരമല്ലേ ഉള്ളൂ. കൂട്ടിക്കോണ്ടു വരണം "
" എന്നാപ്പിന്നെ രഥമയയ്ക്കാം അല്ലേ ?"
" മതി. കാളവണ്ടി ആകാതിരുന്നാ മതി "
" ഹേയ്. ഉശിരൻ കുതിരകള്... യാഗാശ്വം...പിന്നെ രാജസൂയം കഴിഞ്ഞേപ്പിന്നെ പണിയൊന്നുമില്ലാതെ ഇരുന്നതിന്റെ ഒരിത് ഉണ്ടെന്നു മാത്രം..."
" ഫ്ലൈറ്റെത്താൻ രണ്ടു മണിക്കൂറെങ്കിലും പിടിക്കത്തില്ലേ. അപ്പോഴേക്കും ആ ജയനെ വിളിച്ച് കുതിരകളെ എണ്ണ തേപ്പിച്ച് റെഡിയാക്ക്..."
ജയൻ കുതിരയ്ക്ക് എണ്ണയിടുമ്പോഴേക്കും രഥത്തിന്റെ സാരഥി എത്തി...
ഡ്രൈവർ കരുണൻ.
ഈ കരുണൻ മഹാരാജാ കുക്കുടന്റെ മൂത്ത സഹോ ആണെന്നു ഒരു ഗോസ്സിപ്പ് ജനങ്ങൾക്കിടയിലുണ്ട്.
അതായത് കുക്കുടന്റെ അമ്മ കുണ്ടീദേവിയുടെ കല്യാണത്തിനു മുമ്പ് കുണ്ടീദേവിയെ ഭാസ്കരൻ എന്നൊരു മാസ്റ്റർ യോഗ പഠിപ്പിച്ചിരുന്നത്രേ...
ക്രമേണ യോഗ പഠനം ഭോഗപഠനമായി പരിണമിച്ചെന്നും ആ പരിണാമപ്രക്രിയയിൽ കരുണൻ ഉളവാകുകയും ചെയ്തത്രേ. കുഞ്ഞു കരുണനെ വീട്ടിലെ ഡ്രൈവർക്ക് കൊടുത്ത് ഒഴിവാക്കി കുണ്ടീദേവി കുക്കുടന്റെ പിതാശ്രീ രാജാവിനെ കെട്ടി...
ആ വകയിൽ മൂത്തപുത്രനാണ് കുക്കുടൻ. പിന്നെ നാല് അനിയന്മാരും കൂടെ ഉണ്ടായി. കുക്കുടന് രാജ്യഭരണം കിട്ടിയതോടെ അനിയന്മാർ തൊഴിലു തേടി ഉഗാണ്ടയിലും എത്യോപ്പയിലുമൊക്കയായി.
മെയ് വെക്കേഷന് എല്ലാവരും വിദേശത്തു നിന്ന് എത്തും. അപ്പോൾ മാധവി മഹാറാണി പാഞ്ചാലി ആയി മാറും. ഒരു മാസം കൊണ്ട് കുണ്ണയിലെ പാലും ദേഹത്തെ ചോരയും നീരും വറ്റിക്കഴിയുമ്പം അവര്
💬 Comments
View all comments