Chapter Title : രചനയുടെ വഴികൾ [അപരൻ]
നിന്നും തുടച്ചുമാറ്റി കൊണ്ട് മാധവി എഴുന്നേറ്റു.
" ഇത്രയ്ക്കും ആത്മാർത്ഥമായി ആലോചിക്കുന്ന മാധവി തന്നെ മതി എന്റെ ഭാര്യയായി " ആലോചനയുടെ ആലസ്യത്തോടെ കുമാരൻ പറഞ്ഞു.
" പക്ഷേ എനിക്ക് ഒന്നൂടെ ആലോചിക്കണം " മന്ത്രി പറഞ്ഞു.
" ഇപ്പം വേണോ " മാധവി.
" വേണ്ടാ . ഞാൻ രാത്രി വീട്ടിലേക്കു വരാം " മന്ത്രി.
" വീട്ടിൽ അമ്മയുണ്ട് "
" സാരമില്ല. അമ്മയേം ആലോചിക്കാൻ കൂട്ടാം "
" എന്നാലങ്ങനെയാകട്ടെ "
പിറ്റേന്ന് കാലത്ത് മന്ത്രി ദിവംഗതനായ വിവരം ജനമറിഞ്ഞു.
കുണ്ണയൊടിഞ്ഞാണ് മന്ത്രി ഒടുങ്ങിയതെന്ന വിവരം പോസ്റ്റ്മോർട്ടം നടത്തിയ കൊട്ടാരവൈദ്യൻ കുക്കുടകുമാരനോടു മാത്രമേ പറഞ്ഞുള്ളൂ...
അങ്ങനെ വെറും മാധവി മഹാറാണി മാധവീ മതിവരാഭോഗിനി എന്ന പേര് സ്വീകരിച്ച് മഹാരാജാ കുക്കുടസംഭോഗന്റെ പട്ടമഹഷിയായി ചാർജ്ജെടുത്തു...
എന്നോടു കഥ പറഞ്ഞു തീർന്ന ശേഷം മന്ത്രി റാണിയെ നോക്കി തൊഴുതു.
" നന്ദിയുണ്ട് റാണീ നന്ദിയുണ്ട്. റാണിയും അമ്മയും ഇല്ലായിരുന്നെങ്കിൽ ആ പരട്ട തന്തയാര് ഇപ്പഴും മന്ത്രിക്കസേരയിൽത്തന്നെ കണ്ടേനേ..."
പിന്നെ മന്ത്രി എന്റെ നേരേ തിരിഞ്ഞു.
" സാഹിത്യകാരാ, സാഹിത്യകാരാ രാജാവിന്റെ അപദാനങ്ങൾ മാത്രം പോരാ നമ്മുടെ റാണിയുടെ അപദാനങ്ങളും പാടി പുകഴ്ത്തണം "
" ആവാം " ഞാൻ.
" റാണിയുടെ ഇച്ചിരെ ഒന്നു പൊക്കിയെഴുതിക്കോ "
" റാണി സമ്മതിച്ചാൽ പൊക്കാം. അടിയന്റെ തൂലിക മതിയാകുമോ എന്തോ "
" പൊക്കുന്നതിൽ നമുക്ക് വിരോധമില്ല " റാണി തിരുവായ് മൊഴിഞ്ഞു. " ആട്ടെ സാഹിത്യകാരന്റെ തൂലിക എങ്ങനെ ?"
" കുഴപ്പമില്ല. മോർ ദാൻ ആവറേജ്. ഏഴേകാൽ ഇന്റു മൂന്ന് "
" കൊള്ളാം. ബഡാ ദോസ്താണല്ലേ " റാണി.
ഞാൻ കോംപ്ലിമെന്റ്റ് ശിരസ്സു കുനിച്ച് ഏറ്റു വാങ്ങി.
" സാഹിത്യകാരന്റെ തൂലികയ്ക്കു ശക്തിയുണ്ടോ " റാണി ചോദിച്ചു.
" നല്ല ടെംപറാ. റാണിക്കു സമ്മതമാണെങ്കിൽ തൂലിക പടവാളാക്കാം "
" ശരി. തൂലികയെടുത്തേ നോക്കട്ടെ "
" ഇപ്പത്തന്നെ വേണോ. ആരെങ്കിലും കണ്ടാലോ "
" പേടിക്കേണ്ട. ആറു മണി മുതൽ കൊട്ടാരനർത്തനശാലയിൽ സീരിയൽ
💬 Comments
View all comments