Chapter Title : സാമ്രാട്ട് 6 [Suresh]
അവിടെ തടിച്ചു കൂടിയ ഒരു പട്ടാളക്കാരനും ഒരു വിധ സംശയവും ഇല്ലാതെ.
ഇതിനിടയിൽ സഘട്ടനആം നടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു കച്ചവടക്കാരാണ് സിങ്കത്തെ മനസിലായി അയ്യാൾ സിങ്കത്തെ തന്റെ കടയിലേക്ക് വിളിച്ചു അവിടുത്തെ സ്ഥിതികൾ പറഞ്ഞു കൊടുക്കുകയും, താങ്കൾ ചെയ്തത് വളരെ നന്നായി എന്നറിയിക്കുകയും ചെയ്തു.
അതിൽ നിന്നും സിംഗം ഒരു കാര്യം കുടി മനസിലാക്കി കച്ചവടക്കാർക്കും നാട്ടുകാർക്കും വേദവർണ്ണനിൽ അത്ര താല്പര്യം ഇല്ല എന്നതു.
ഒരു രാജ സേവകനാകയാൽ കാവലാളുകൾക്കു ഉത്തരവ് നിറവേറ്റേണ്ടതിനാൽ തന്നെ അവർ വേട്ടയാടുമെന്ന സത്യം സിംഗം മനസിലാക്കി. അത് മത്രമല്ല കച്ചവടക്കാരനിൽ നിന്നും വ്യാജ ദൂത് കളാണ് അയക്കപെട്ടതെന്നും സിംഗം മനസിലാക്കി. കച്ചവടക്കാരനിൽ നിന്ന്നും തനിക്കു ഒരു കഴുതയെ വേണം എന്നും തന്റെ കുതിരയെ ചെറിയ പട്ടണ വേദിയുടെ തുടക്കത്തിൽ എത്തിച്ചു തരണം എന്നും സിംഗം അഭ്യർത്ഥിച്ചു.
ഇതിൻ പ്രകാരം കഴുത പുറത്തു തുണിവെച്ചു സിംഗം പട്ടണ വീഥി താണ്ടി പുറത്ത് എത്തുന്നതിനു മുൻപേ തന്നെ കണ്മഷിയെ വ്യാപാരി പട്ടണത്തിന്റെ വെളിയിൽ എത്തിച്ചിരുന്നു.
തന്റെ കയ്യിലുണ്ടായിരുന്ന തുണി ഭാണ്ഡം വ്യാപാരിക്കു പാരിദോഷമായി കൊടുത്തു സിംഗം അവിടെനിന്നും കുതിരപ്പുറത്തു കയറി യാത്ര തുടർന്ന്. തന്റെ തിടുക്കം ആർക്കും മനസിലാകാതെ ഇരിക്കാൻ കുറച്ചു ദൂരം സാവധാനആം യാതൃ ചെയ്യാൻ സിംഗം തീരുമാനിച്ചു.
ഇതിനിടയിൽ കനക വീടതിയിലെ അതി കെങ്കേമനായ ദ്വാരപാലകനായ ഗോപലഗുരുസാവാമി കുറച്ചു സമയം മുൻപ്പുറത്തേക്ക് പോയ കഴുത തിരിച്ചു വരുന്നത് മനസിലാക്കി ഉടൻ തന്നെ കാവൽക്കാരെ വിവരം അറിയിച്ച ശേഷം ഉടൻ തന്നെ വ്യാപാരിയെ പിടികൂടി.
ഒരുസംഗം കാവൽക്കാർ ഉത്തരവ് അനുസരിച്ചു സിംഗം പോയ്‌വഴിയെ കുതിച്ചു. വ്യാപാരി പറഞ്ഞ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഗോപലഗുരുസ്വാമിക്ക് കാര്യത്തിന്റെ കിടപ്പു മനസിലാകുകയും ഉടൻ തന്നെ ചെന്നപ്പട്ടണത്തിലെ രാജാവിന് യഥാർത്ഥത്തിലുള്ള ദൂത് അയക്കുകയും ചെയ്തു.
കാവൽക്കാർ ബുദ്ധിപൂർവം കറുത്ത കുതിരകളെ തിരഞ്ഞെടുത്തതിനാൽ തന്റെ പിന്നാലെ വരുന്നു അപകടം സിംഗത്തിനു കിട്ടിയില്ല പക്ഷെ കണ്മഷിക്കു കുറതിരകൾ പാഞ്ഞു വരുന്ന തതിന്റെ പ്രകമ്പനം തന്റെ കുളമ്പുകളീലൂടെ മനസിലാക്കാൻ കഴിഞ്ഞു.
അവൾ തന്റെ വേഗത കൂട്ടി.
അപകടം മണത്ത സിംഗം. കടിഞ്ഞാൺ അയച്ചു കണ്മഷിയുടെ
💬 Comments
View all comments