Chapter Title : സിന്ദൂരരേഖ 17 [അജിത് കൃഷ്ണ]
ഞങ്ങൾക്ക് കൈ കെട്ടി നോക്കി നില്ക്കാൻ പറ്റില്ല. പിന്നെ സാർ എം പി അല്ലെ സാർ അല്ലെ ഇതൊക്കെ നിർത്താൻ ശ്രമിക്കേണ്ടത്.
വിശ്വനാഥൻ :എടാ ബാർ നടത്തുന്നത് എന്റെ പൈസ ചിലവാക്കി ആണ് അല്ലാതെ നിന്റെ പെണ്ണിൻപിള്ളേ കൂട്ടി കൊടുത്ത് അല്ല.
വൈശാഖൻ :സാർ കുറച്ചു മാന്യമായി സംസാരിക്കണം.
വൈശാഖൻ എന്നിട്ടും കടുപ്പിച്ചു ഒന്നും പറയാതെ ഇരുന്നപ്പോൾ അഞ്‌ജലിയ്ക്ക് അയാളോട് വെറുപ്പ് കൂടി കൂടി വന്നു.
വിശ്വനാഥൻ :എന്തിനു എടാ ഹോസ്റ്റലിൽ താമസിക്കുന്നത് നിന്റെ ഭാര്യയോ മകളോ ഒന്നും അല്ലല്ലോ. പിന്നെ കള്ള് കുടിച്ചു വെളിവ് കേട്ടാൽ ചിലപ്പോൾ അവന്മാർ മുണ്ട് പൊക്കി കാണിക്കും വേണേൽ ഉള്ളിൽ കയറി 4, 5എണ്ണത്തെ എടുത്തിട്ട് ചാമ്പുകയും ചെയ്യും അതൊന്നും എന്റെ പ്രശ്നം അല്ലല്ലോ. ശെടാ വെള്ളമടിച്ചു വല്ലവന്മാരും കാണിച്ചു കൂട്ടുന്നതിന് ഞാൻ എന്ത് വേണം.
വൈശാഖൻ :അത് സാറിന്റെ ബാർ കാരണം അല്ലെ. സാർ ബാർ നടത്തിക്കോ പക്ഷേ അവിടെ നിന്ന് മാറ്റി വേറെ എവിടെ എങ്കിലും ആയിക്കോളണം എന്ന് മാത്രം.
വിശ്വനാഥൻ :എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം ബാർ ഞാൻ പൂട്ടാം പക്ഷേ നിന്റെ വീട് എനിക്ക് തരാമോ ബാറു നടത്താൻ. പറ്റുമെങ്കിൽ നിന്റെ കെട്ടിയോളെ കൂടി ഇങ്ങ് താ രാത്രിയ്ക്ക് നല്ല കാശ് എണ്ണി തെരാം.
വൈശാഖൻ :എടോ താൻ കുറെ നേരം ആയി കൊണ കൊണാന്ന് പറയാൻ തുടങ്ങിയിട്ട്. നിങ്ങൾ എം പി ഒക്കെ തന്നെ ആയിരിക്കും എന്ന് കരുതി പോക്രിത്തരം പറയുന്നോ.
വിശ്വനാഥൻ :നിർത്തട കൂടുതൽ ചിലച്ചാൽ നിന്റെ തൊപ്പി മേശപ്പുറത്തു ഇരിക്കും പിന്നെ നാളെ മുതൽ നീ ചെരയ്ക്കാൻ ഇറങ്ങേണ്ടി വരും അത് വേണോ.
വൈശാഖൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.
വിശ്വനാഥൻ :നീ ഇവിടെ ചാർജ് എടുത്തപ്പോൾ മുതൽ എന്റെ പിന്നാലെ കൂടി തുടങ്ങിയതാ.
വൈശാഖൻ അയാളുടെ മുൻപിൽ നിശബ്ദത പാലിക്കുന്നത് കണ്ടപ്പോൾ ദിവ്യ അഞ്‌ജലിയെ നോക്കി ചിരിച്ചു. ഒന്നിനും കൊള്ളാത്ത തന്റെ ഭർത്താവിനെ ആലോചിച്ചു അവൾ ലജ്ജിച്ചു.
വിശ്വനാഥൻ :നിനക്ക് പെട്ടന്ന് ഭാര്യയെ പറഞ്ഞപ്പോൾ പൊള്ളിയോ ഹേയ് നിന്റെ മിണ്ടാട്ടം
💬 Comments
View all comments