0%

Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]

ചെയ്യ് സാർ സമാധാനത്തോടെ ഇരിക്കുമ്പോൾ കാര്യം മെല്ലെ അവതരിപ്പിക്ക്.

അബ്‌ദുള്ള :അതെ പക്ഷേ ഞാൻ എങ്ങനെ ഈ കാര്യം പറയും സ്വന്തം ഭാര്യക്ക് അവിഹിതം ഉണ്ടന്ന് പറഞ്ഞാൽ പുള്ളി അത് എങ്ങനെ എടുക്കും..

അൻഷിത :അറിയില്ല ഇക്കാ പറഞ്ഞില്ലെങ്കിൽ ആ പാവത്തിനെ പറ്റിക്കുന്നതിൽ നമ്മളും പങ്കാളി ആകും.

അബ്‌ദുള്ള :ഉം അതും ശെരി ആണ്. ഒന്നും ഇല്ലങ്കിലും ഒരു പെൺകുട്ടി നമ്മുടെ വീട്ടിലും ഉള്ളത് പോലെ അവിടെയും ഇല്ലേ....

അൻഷിദ :ശെരി ഇക്കാ ഞങ്ങൾ പുരയിൽ എത്തി.

അബ്‌ദുള്ള :നിങ്ങൾ കേറി കിടന്നോളിൻ ഞാൻ സാറിന്റെ അടുത്തേക്ക് ചെല്ലട്ടെ.

അബ്‌ദുള്ള ഫോൺ കട്ട് ചെയ്തു കൊണ്ട് വൈശാഖന്റെ അടുത്തേക്ക് ചെന്നു. തൊപ്പി മുഖത്ത് മറച്ചു വെച്ച് വൈശാഖൻ നല്ല ഉറക്കം ആയിരുന്നു. എങ്ങനെ താൻ ഈ കാര്യം പറയും പറഞ്ഞാൽ സാർ ഇപ്പോൾ വണ്ടി എടുത്തു അവിടെ ചെല്ലും രണ്ടിൽ ഒരാൾ മരിക്കും. പക്ഷേ വിശ്വനാഥന്റെ മുൻപിൽ ഒരിക്കലും വൈശാഖൻ സാറിന് പിടിച്ചു നിൽക്കാൻ പറ്റില്ല. ഇനി ഇപ്പോൾ അത് ആയാലും അമർ അവന്റെ മുന്നിൽ സാർ വീണു പോകും. തത്കാലം പിന്നെ പറയാം സമയവും സന്ദർഭവും ഒരുമിച്ചു വരട്ടെ എന്ന് കരുതി അയാൾ ജീപ്പിന്റെ പിറകിൽ സീറ്റിൽ കയറി ഇരുന്നു. സമയം മെല്ലെ ഇഴഞ്ഞു നീങ്ങി. അതെ സമയം വീട്ടിൽ അഞ്‌ജലി വിശ്വനാഥനെ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു.

അഞ്‌ജലി :അതെ എഴുന്നേൽക്ക് സമയം കുറേ ആയി. എഴുന്നേൽക്ക് അങ്ങേരു വരാൻ സമയം ആയി.

വിശ്വനാഥൻ :ഓഹ്ഹ് അതിനെന്താ...

അഞ്‌ജലി :അതിനെന്താ എന്നോ എന്റെ മരണം കണ്ടേ പോകുള്ളൂ അല്ലേ..

വിശ്വനാഥൻ :ഞാൻ ഇവിടെ ഉള്ളപ്പോൾ അവൻ നിന്നെ എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് നിനക്ക് തോന്നുണ്ടോ..

അഞ്‌ജലി :അതില്ല ഇത് പോലെ ഒരു നട്ടെല്ല് എന്റെ കെട്ടിയോന് ഇല്ല ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇവിടെ ഇങ്ങനെ കിടക്കേണ്ടി വരില്ല.

വിശ്വനാഥൻ :സമയം എന്തായാടി പെണ്ണെ..?

അഞ്‌ജലി :സമയം 5:30 കഴിഞ്ഞു...

വിശ്വനാഥൻ :ആഹ്ഹ്ഹ് എന്നാൽ പിന്നെ പോയേക്കാം രാവിലെ ഒന്ന് രണ്ടിടത്തു പോകാൻ ഉള്ളത് ആണ്.

അഞ്‌ജലി

💬 Comments

View all comments