Chapter Title : സുഭദ്രയുടെ വംശം 1/3 [ഋഷി]
ചുണ്ടുകൾ കടിച്ച് ഒന്നു മന്ദഹസിച്ച് കുഞ്ഞമ്മ മുകളിലേക്ക് കയറി. ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ തറ്റുടുക്കാത്ത, വെറും ഈറൻമുണ്ടിൽ തെളിഞ്ഞുകണ്ട കുഞ്ഞമ്മയുടെ ചുവപ്പു കലർന്ന വിടർന്ന ആനച്ചന്തികളും, നടുക്ക് ഇരുണ്ട ചുഴിയും കണ്ട് ദിവാൻ മോഹപരവശനായി. കുഞ്ഞമ്മ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു... പിന്നെ ആനച്ചന്തികൾ ചലിപ്പിച്ചു പടികൾ വേഗം കയറി. പാതി ഹൃദയം അവിടെ ഉപേക്ഷിച്ച് ദിവാൻ മനസ്സില്ലാമനസ്സോടെ യാത്രയായി.
വെള്ളിയാഴ്ച ഹൃദയേശ്വരി തികച്ചും അപ്രത്യക്ഷയായി. വിങ്ങുന്ന മനസ്സും കുണ്ണയുമായി ദിവാൻ ഭാരം തൂങ്ങുന്ന കാലുകൾ വലിച്ച് കുതിരവണ്ടിയിൽ കയറി. ഇഡ്ഡലിയ്ക്ക് കട്ടി കൂടി, സാമ്പാറിൽ കായം കുറഞ്ഞു...എന്നെല്ലാം പരാതിപ്പെട്ടു പാവം അമ്യാരോട് കയർത്തു. ആപ്പീസിൽ എല്ലാവർക്കും കണക്കിനു കിട്ടി.
അമ്മത്തമ്പുരാട്ടി എഴുന്നള്ളി മുകളിലുള്ള മറയ്കു പിന്നിൽ ഇരുന്നു കളി കാണുന്ന ശനിയാഴ്ച. കഥ കല്യാണസൗഗന്ധികം... ദിവാൻ മുൻ നിരയിൽ... ഒരു ഭാഗം കഴിഞ്ഞപ്പോൾ പതിവ് പോലെ പ്രധാന മന്ത്രിയായ ദിവാൻ അമ്മത്തമ്പുരാട്ടിയെ മുഖം കാണിക്കാൻ എത്തി. കൂടെ പതിവനുസരിച്ച് ആരും ഇല്ല. ഇംഗ്ലീഷ് കാരുടെ പുതിയ ചില നീക്കങ്ങളെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ ഉണർത്തിച്ച് ദിവാൻ പിൻവാങ്ങി.
തിരിച്ചു കോണി ഇറങ്ങി വരുന്ന നേരം പാതിവഴിയിൽ ഒരു വെളുത്ത കൈ അദ്ദേഹത്തെ കട്ടിയുള്ള തിരശ്ശീല യ്ക്കു പിന്നിലേക്കു വലിച്ചു. മിടിക്കുന്ന നെഞ്ചിലേക്ക് ഒരു മാർദ്ദവം ഏറിയ ദേഹം വന്നമർന്നു. മട്ടിപ്പാലിന്റെ സുഗന്ധം, മുഖത്തുരുമ്മിയ മുടിയിഴകളിൽ നിന്നും ദിവാന്റെ ബോധത്തിൽ പടർന്നു.
എന്തരാണ്.. ഒന്നു കാണാൻ ചങ്ക് കൊതിക്കണ്.... വല്യ ദിവാനല്യോ... ചുറ്റിലും പട്ടാളമല്യോ.... ഈ പാവം പെണ്ണിന് വേറെ വഴിയെന്തര്.... കുഞ്ഞമ്മ തേങ്ങി... ദിവാന്റെ മാറത്ത് കണ്ണീർ വീണു... അവിടം നനഞ്ഞു.
ഹെന്താ... സ്വാമി ഞെട്ടി. പെട്ടെന്ന് മേഘങ്ങൾ ക്കിടയിൽ നിന്ന് ചന്ദ്രൻ തലനീട്ടി.. ചില്ലുഗ്ലാസ്സിലൂടെ വീണ നിലാവിന്റെ പൊളിയിൽ ദിവാൻ ആ സുന്ദരമായ മുഖം കണ്ടു.. നനഞ്ഞ ചുവന്ന ചുണ്ടുകൾ... മേൽച്ചുണ്ടിൽ വിയർപ്പു പൊടിഞ്ഞിരുന്നു.. തന്നെ വേട്ടയാടുന്ന ആ മാദകരൂപം..
യാർ നീ? ഇങ്കെ എപ്പടി? ആരെങ്കിലും പാർത്താലോ? സ്വാമി വിക്കി... എന്നാലും ആ കൊതിപ്പിക്കുന്ന രൂപത്തെ മാറോടണച്ചു നിർത്തി...
പേര് സുഭദ്ര... കണ്ടു... എന്റെ ഉള്ളം... കവർന്നു..
💬 Comments
View all comments