Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]
സംസാരിക്കുന്നത് എന്നോർത്തിട്ടാണോ ചിരിച്ചെ?”
”അതിനു കാരണക്കാരൻ ആരാ?” ഞാൻ തിരിച്ചടിച്ചു.
“സുകീ നോ … എന്നോട് പ്രോമിസ് ചെയ്തതാണേ … .” അവൻ ഓർമ്മിപ്പിച്ചു.
“ഓ ശരി, ഞാനൊന്നും പറയുന്നില്ലേ … .”
അല്പനേരം ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ നടന്നു.
“ഓർക്കുമ്പം വിറയൽ വരും ഇപ്പഴും.” എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല.
“അയ്യേ, ഇയാളെന്തിനാ എൻ്റെ സാമാനത്തിനെക്കുറിച്ച് ഓർക്കുന്നെ?” അവൻ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.
“പോ ചെക്കാ! വൃത്തികെട്ടതേ! അതല്ല … .” അവനെ തല്ലാൻ ഭാവിച്ച് ഞാൻ കൈ ഓങ്ങി.
“അയ്യോ നാട്ടുകാരേ, ഈ പെണ്ണെന്നെ പീഡിപ്പിക്കുന്നേ … .”
“അയ്യട! പീഡിപ്പിക്കാൻ പറ്റിയ ഒരു മുതല്!”
“പോടീ മാക്രീ, എത്ര പെൺപിള്ളേരാ കോളജിൽ എൻ്റെ പുറകേ നടക്കുന്നതെന്ന് അറിയാമോ!”
“തുണി പൊക്കിക്കാണിച്ചതിന് ഓടിച്ചിട്ടു തല്ലാനായിരിക്കും?” അവനു കൊടുത്ത വാഗ്ദാനം ഞാൻ വീണ്ടും സൗകര്യപൂർവം മറന്നു.
“ഇതാണു പറയുന്നത്, അസൂയയ്ക്ക് മരുന്നില്ലെന്ന്!”
“അസൂയയോ? എൻ്റമ്മേ! ഇതിലും ഭേദം എന്നെയങ്ങ് കൊല്ല്!”
“ഛെ, അങ്ങനെ ഒറ്റയടിക്ക് കൊല്ലുന്നതിൽ ഒരു ത്രിൽ ഇല്ല; ഇഞ്ചിഞ്ചായിട്ടേ കൊല്ലൂ.”
അപ്പോഴേക്ക് എനിക്കും റിജോയ്ക്കും പോകേണ്ട വഴികൾ തമ്മിൽ പിരിയുന്ന സ്ഥലം എത്തി.
“ബാക്കി എന്നാൽ ഇനി നാളെ കൊല്ലാം, ഞാൻ പോകുവാണേ — റ്റാറ്റാ.” ഞാൻ കൈ വീശി കാട്ടിക്കൊണ്ട് പറഞ്ഞു.
“അതേ —” റിജോ എന്തോ പറയാൻ വന്നത് പകുതിയ്ക്കു വെച്ച് നിർത്തി.
“പറ!” എനിക്ക് ജിജ്ഞാസയായി.
“ഇയാൾടെ ഫോൺ നമ്പർ തരുമോ?”
“നമ്പർ … എൻ — ('എന്തിന്’ എന്ന ചോദ്യം ഞാൻ നാവിൻതുമ്പിൽ ഉപേക്ഷിച്ചു) അത് — വേണോ?”
(ഇവിടെ പശ്ചാത്തലം ഒന്ന് വിശദമാക്കേണ്ടിയിരിക്കുന്നു. ഈ സംഭവം നടക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യദശകത്തിലാണ്. അന്ന് മൊബൈൽ ഫോണുകൾ സർവസാധാരണമായിട്ടില്ല. സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിട്ടില്ല. ഫീച്ചർ ഫോണുകൾ അരങ്ങു വാഴുന്ന കാലം. വീഡിയോ കോളിങ്ങും പിക്ചർ മെസേജിങ്ങും സുസാദ്ധ്യമായിട്ടില്ലാത്ത, 2ജി ഇൻ്റർനെറ്റും എംഎംഎസും മൊബൈൽ കമ്യൂണികേഷൻ ടെക്നോളജിയുടെ അങ്ങേയറ്റമായിരുന്ന, സോഷ്യൽ മീഡിയ അതിൻ്റെ ശൈശവത്തിൽ ആയിരുന്ന കാലം. മിഡിൽ ക്ലാസുകാരിയായ ഒരു പ്ലസ്-റ്റു വിദ്യാർഥിനിയെ സംബന്ധിച്ച് സ്വന്തമായി മൊബൈൽ ഫോൺ
💬 Comments
View all comments