0%

Chapter Title : സുതാര്യമായ തടവറ 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കൂട്ടിയ അയാളുടെ വിരലുകൾ ലില്ലിയുടെ മുലക്കണ്ണിൽ ചിത്രങ്ങൾ വരക്കുകയായിരുന്നു...

"ആഹ്... അഹ്.. സാം..."

അവൾ വിയർത്തു കുളിച്ചു ആ ബെഡിൽ സുഖലഹരിയോടെ പിടഞ്ഞു..

അതേസമയം ​സ്റ്റുഡിയോയിലെ ആ തണുത്ത നീലവെളിച്ചത്തിന് നതാഷയുടെ മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞില്ല.

മൈക്രോഫോണിന് മുന്നിലെ 'On Air' ലൈറ്റ് ചുവപ്പായി തെളിഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി.

ലോകത്തിന് മുന്നിൽ പ്രണയത്തെയും മനശാസ്ത്രത്തെയും കുറിച്ച് സംസാരിക്കേണ്ട ഡോക്ടർ നതാഷ അന്ന് ഒരു തകർന്ന പ്രതിമയെപ്പോലെ അവിടെ ഇരുന്നു.

​ആദ്യത്തെ കോൾ വന്നു. ഒരു യുവതിയായിരുന്നു ലൈനിൽ.

"ഡോക്ടർ, എനിക്ക് എന്റെ പങ്കാളിയെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നില്ല.... എപ്പോഴും ഒരു ഭയം..."

ആ ചോദ്യം കേട്ടപ്പോൾ നതാഷയുടെ തൊണ്ടയിൽ വാക്കുകൾ കുടുങ്ങി.

സ്വന്തം ജീവിതം ഒരു ബ്ലാക്ക്മെയിലറുടെ കയ്യിൽ ഇരിക്കുമ്പോൾ മറ്റൊരാൾക്ക് എങ്ങനെ ഉപദേശം നൽകും?

​നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ)

"വിശ്വാസം... അത്... അത് തകരുന്നത് ഒരു നിമിഷം കൊണ്ടാണ്. ചിലപ്പോൾ നമ്മൾ അറിയാത്ത ചില നിഴലുകൾ നമ്മളെ പിന്തുടരുന്നുണ്ടാകും..."

​അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വാക്കുകൾക്കിടയിലെ ദീർഘമായ നിശബ്ദതകൾ ആ ഷോയുടെ താളം തെറ്റിച്ചു.

സ്റ്റുഡിയോയ്ക്ക് പുറത്തുള്ള ടെക്നീഷ്യൻ ഈ ഡോക്ടർക്ക് ഇന്ന് ഇത് എന്തുപറ്റി എന്ന സംശയത്തോടെ നതാഷയെ നോക്കി.

റേഡിയോ സ്റ്റേഷന് താഴെ സെക്യൂരിറ്റി ക്യാബിനിൽ ഇരുന്നു വക്കച്ചൻ റേഡിയോ ഓൺ ചെയ്ത് അട്ടഹസിച്ചു ചിരിക്കുകയായിരുന്നു.

നതാഷയുടെ ആ ഇടറുന്ന ശബ്ദവും ഓരോ വാക്കിലെയും ഭയവും അയാൾ മദ്യലഹരിയെന്നോണം ആസ്വദിച്ചു.

​വക്കച്ചൻ: (സ്വയം പറഞ്ഞുകൊണ്ട്) "എന്തൊക്കെ ആടി നീ ഈ വിറച്ചു പറയുന്നത്...ഏഹ്...കേൾക്കട്ടെ...

നിന്റെ ആ ജാഡയൊക്ക എവിടെപ്പോയി ഡോക്ടറേ?
ആ വിറയൽ... അത് നിനക്ക് ഞാൻ തന്ന സമ്മാനമാണ്. മൈക്കിന് മുന്നിലിരുന്ന് നീ പിടയുമ്പോൾ എന്റെ നെഞ്ചിൽ ഇവിടെ പാലാഴി ഒഴുകുകയാണ്!"

​അയാൾ ഒരു സിഗരറ്റ് കത്തിച്ചു.

റേഡിയോയിൽ നിന്ന് നതാഷയുടെ ഓരോ ദീർഘശ്വാസവും കേൾക്കുമ്പോൾ അയാൾ തന്റെ മീശ പിരിച്ചു.

അവൾ ഭയക്കുന്നത് തന്നെ ഓർത്താണെന്ന സത്യം അയാളിൽ വലിയൊരു ലഹരിയായി പടർന്നു.

​വക്കച്ചൻ:(മനസ്സിൽ)
"ഇന്ന് രാത്രി നീ നാട്ടുകാർക്ക് വേണ്ടിയല്ല സംസാരിക്കുന്നത്...
എനിക്ക് വേണ്ടിയാണ്. ഈ ഷോ കഴിയാൻ ഞാൻ

💬 Comments

View all comments