ഉമ്മയിലേക്ക് [KKWriter 2024] [Revised and Extended Edition]
കഴിഞ്ഞു. താമസിയാതെ തന്നെ നല്ലൊരു ജോലിയും കിട്ടി. വെല്യുമ്മാനേം, ഉമ്മാനേം, ആരിഫാനേം കൂട്ടി ദൂരെയുള്ള ജോലി സ്ഥലത്തേയ്ക്ക് പോയി.
നബീസ പരമാവധി ശ്രമിച്ചെങ്കിലും വെല്യുമ്മാ ഇല്ലാതെ താൻ ജോലിയ്ക്ക് പോകില്ലാ എന്ന ആസിഫിന്റെ വാശി ജയിച്ചു.
തറവാട് തൽക്കാലം വാടകയ്ക്ക് കൊടുത്ത് അവർ പുതിയ നഗരത്തിൽ എത്തി.
ഒരു സാധാരണ കുടുംബമായി, ഭാര്യയും, ഭർത്താവും, കുഞ്ഞും, അമ്മായിയമ്മയും ആയി, ആ നഗരത്തിലെ തിരക്കിൽ അലിയാൻ അവർക്ക് യാതൊരു തടസ്സവും ഉണ്ടായില്ല.
ആരും അവരുടെ ചരിത്രം ചികഞ്ഞില്ല.
ആസിഫിന്റെ സഹപ്രവർത്തകർ കരുതിയത് നന്നേ ചെറുപ്പത്തിൽത്തന്നെ അവന്റെ നിക്കാഹ് കഴിഞ്ഞെന്നാണ്. അവൻ അതു നിഷേധിയ്ക്കാനും പോയില്ല. കുറച്ച് പ്രായവ്യത്യാസം ഉണ്ടെങ്കിലും തങ്ങൾ നന്നേ ചെറുപ്പത്തിലേ സ്നേഹിയ്ക്കാൻ തുടങ്ങിയതാണെന്നും പെട്ടെന്നാണ് വിവാഹിതരാകേണ്ടിവന്നതെന്നും, കൂടെയുള്ളത് ഭാര്യയുടെ ഉമ്മയാണെന്നും ഉള്ള അവന്റെ അതിസാധാരണമായ വിവരണത്തിൽ അവരുടെ കുടുംബം തിളങ്ങി.
***
“ഇക്കാ.”
“എന്താ മുത്തേ?”
“ആരിഫാന് മൂന്ന് വയസ്സായി. മോന് എന്നെ ഒന്നൂടെ വയറ്റിലൊണ്ടാക്കണോന്ന്.”
“അതെന്താണ് ഇപ്പോ ഒരു പൂതി??”
“അവന് ഇനീം എന്റെ മുലപ്പാൽ കുടിയ്ക്കണോന്ന്. ഇപ്പോ പാല് വറ്റി.”
“ഞാൻ അടുത്ത മാസം വരണൊണ്ട് മുത്തേ. അപ്പോളേയ്ക്ക് ആയിക്കോ.”
***
“ഉമ്മാ... ഇക്കാ അടുത്ത മാസം വരണൊണ്ട്. അപ്പോഴേക്കും ആസിഫിന് ഒരു കുട്ടികൂടെ വേണോന്ന്. ഇക്കാ സമ്മതിച്ച്.”
“ആയിക്കോ മോളെ... ആരിഫാ എന്റൂടെ കെടന്നോളും. നിങ്ങള് നോക്ക്.”
***
അഷറഫ് കുടുംബത്തെ കാണാൻ ആ നഗരത്തിൽ എത്തി.
ആസിഫ് സന്തോഷത്തോടെ ഉപ്പാനെ സ്വീകരിച്ചു.
അന്നു രാത്രി മുതൽ അഷറഫ് തിരികെ പോകുന്നതുവരെ ആരിഫ വെല്യുമ്മാടേം ആസിഫിന്റേം അടുത്തായിരുന്നു.
നബീസ എല്ലാം അറിഞ്ഞെന്നത് അഷറഫ് ഒരിയ്ക്കലും അറിയേണ്ടെന്ന് അവർ മൂവരും പണ്ടേ തീരുമാനിച്ചിരുന്നു.
അതിനാൽ അവരെല്ലാം അഷറഫ് തിരികെ പോകുന്നതുവരെ എന്നും അവരവരുടെ ഭാഗം നന്നായി അഭിനയിച്ചു.
***
ഹൽദിയാ ജനിച്ചപ്പോഴേയ്ക്കും ആസിഫ്, പഴയതിലും നല്ല ഒരു ജോലിയിൽ പ്രവേശിച്ചിരുന്നു.
ഇക്കുറി മറ്റൊരു നഗരത്തിലേയ്ക്ക് അവരെല്ലാം പറിച്ചുനട്ടു.
ആസിഫിന്റെ വെല്യുമ്മാനോടും, ഉപ്പാനോടും, ഉമ്മാനോടും, കുടുംബത്തോടും ഉള്ള സ്നേഹത്ത്തിനും ബഹുമാനത്തിനും യാതൊരു കുറവും ഒരിയ്ക്കലും വന്നില്ല.
അവന് അവരാണെല്ലാം.
***
കുട്ടികളുടെ വളർച്ചയിൽ മുഴുവൻ, ആസിഫ് അവർക്ക് ‘വെല്ലിക്കാ’ ആയിരുന്നു.
അവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന, സ്നേഹിയ്ക്കാൻ മാത്രം അറിയാവുന്ന, അവരുടെ പ്രിയപ്പെട്ട വെല്ലിക്കാ.
ആരിഫാ ഉണ്ടായതു മുതൽ ആയിഷാ അത് അങ്ങനെ തന്നെ വേണം എന്ന് ഉറപ്പിച്ചിരുന്നു.
നബീസയും അതിനോട് അനുകൂലിച്ചു.
നാട്ടുകാർക്ക് അഷറഫ് ആണല്ലോ വാപ്പാ. അതിന് മാറ്റം വേണ്ടാ എന്നതായിരുന്നു ആ തീരുമാനത്തിന് കാരണം. ആസിഫിന് ഒരിയ്ക്കലും എതിർപ്പുണ്ടായിരുന്നില്ല.
കാരണം അവർക്ക് നാലുപേർക്കും സത്യം അറിയാമല്ലോ.
***
കുറേ വർഷങ്ങൾക്കു ശേഷം, ദൂരെ ദൂരെയൊരിടത്ത്.
കാലം മുന്നോട്ടോടിയപ്പോൾ, ആ കുടുംബം പലവട്ടം ജോലികൾ മാറി, കൂടുകൾ വിട്ട് വീടുകളും, ദേശങ്ങളും മാറി.
അതിനിടയിൽ, ഒരിക്കലും മായാത്ത സ്നേഹത്തിന്റെ നൊമ്പരങ്ങൾ ബാക്കിയാക്കി ആദ്യം അഷറഫും, പിറ്റേ വർഷം നബീസയും കൊഴിഞ്ഞുപോയി.
അവസാനം നല്ലൊരു ജോലിയുമായി ആസിഫ് ഈ ദേശത്ത് ഉറച്ചപ്പോൾ എന്തുകൊണ്ടോ, ചുറ്റും ഉള്ളവർ ധരിച്ചത് കൂടെയുള്ളത് അയാളുടെ അമ്മായിഅമ്മയും, ഭാര്യയും,
💬 Comments
View all comments