Chapter Title : ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS]
വന്നേ." "അയ്യോ എന്തുപറ്റി പരിപാടി കാണണമെന്ന് പറഞ്ഞിട്ടു ഇപ്പോൾ വീട്ടിൽ പോകണമെന്നോ?. വേറെ ആരുമില്ലാതെ ഒറ്റയ്ക്ക് പോകുന്നോ?" "അവൾക്കു തലവേദനയെടുക്കുന്നെന്നു ഉറക്കമിളച്ചു ശീലമില്ലാത്തതല്ലേ പോയിക്കിടന്നുറങ്ങട്ടെ, അവിടെ അമ്മയുണ്ടല്ലോ അതുകൊണ്ടു പേടിക്കണ്ട, പിന്നെ അമ്മയെ വിളിക്കണ്ട ഗുളികയൊക്കെ കഴിച്ചിട്ടു കിടന്നുകാണും, ചാടി എണീറ്റ് തലകറങ്ങിയെങ്ങാൻ വീണാൽ പിന്നെ അതുമതി. അതുകൊണ്ടു താക്കോൽ കൂടി കൊണ്ടുപോയ്ക്കോ. അവളെ അകത്തു കയറ്റിയിട്ടു വാതിൽ പൂട്ടി നീ തിരിച്ചു വന്നാൽ മതി, അപ്പോഴേ ഇവിടെ ഗാനമേള തുടങ്ങൂ, നല്ല കുട്ടിയല്ലേ പോയിട്ടു വാ". ഗാനമേള കാണുവാൻ വേണ്ടിയുള്ള അമ്മയുടെ സോപ്പിടൽ കണ്ടില്ലേ? ഞാൻ പോകാൻ തയാറായില്ലെങ്കിൽ പിന്നെ അവരെല്ലാവരും കൂടി പോകേണ്ടിവരും അതാണ്. എന്നാലും ഇനി ഇവളുടെ കൂടെ അങ്ങ് വീടുവരെ നടക്കണ്ടേ, എന്തെങ്കിലും ഗുണമുണ്ടായിരുന്നെങ്കിൽ വേണ്ടില്ലായിരുന്നു, ഇതിപ്പോൾ പട്ടിയെപ്പോലെ മണപ്പിച്ചു പിന്നാലെ പോകേണ്ട ഗതികേട്. അനുസരിച്ചല്ലേ കഴിയൂ. ഇങ്ങനെ പല ചിന്തകൾ അവന്റെ മനസ്സിലൂടെ ഞൊടിയിടയിൽ കടന്നുപോയി. "എടാ മോനേ എന്താ ഇത്ര ആലോചിക്കാൻ വേഗം പോയിട്ടു വാ, അപ്പോഴേ പരിപാടി തുടങ്ങൂ. എടീ അനിതേ (മാമി) ടോർച്ചും താക്കോലും അവനു കൊടുക്ക്." മാമി വാനിറ്റി ബാഗ് തുറന്നു താക്കോൽ എടുത്തു എന്റെ കയ്യിൽ തന്നു. "എന്നാൽ പിന്നെ നമുക്കു പോകാം മാമി." അവൻ ആശയെ നോക്കിപ്പറഞ്ഞു. അങ്ങനെ അവരിരുവരും സ്റ്റേജുപരിപാടി കാണാൻ തിങ്ങിനിറഞ്ഞിരിക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ വീട്ടിലേക്ക് നടന്നു. റോഡിലൂടെ പോകണമെങ്കിൽ ഒരുപാടു ദൂരം നടക്കാനുണ്ട് പാടത്തിനു കുറുകേയാകുമ്പോൾ വേഗം എത്താൻ കഴിയും പക്ഷെ കുറച്ചു ദൂരം പോയാൽ പിന്നെ വെളിച്ചമില്ല അതാണ് പ്രശനം, കയ്യിൽ ടോർച്ചുള്ളതിനാൽ പേടിക്കേണ്ട കാര്യമില്ല. അവരിരുവരും നടന്നു പാടത്തിന്റെ സൈഡിലൂടെയുള്ള നടവഴിയിലേക്കിറങ്ങി. മകരമാസത്തിലെ കുളിരുള്ള രാവ്, അതോടൊപ്പം വീശുന്ന ഇളംകാറ്റ്, അവളുടെ അഴകാർന്ന മുടിയിഴകളെ തഴുകിത്തലോടുന്ന മന്ദമാരുതന്റെ തണുപ്പിനെ പ്രതിരോധിക്കാനായി തന്റെ ഇരുകൈകളും മാറിൽ കെട്ടി ആശ സാവധാനം അവനോടൊപ്പം നടന്നു. കൈകൾക്കിടയിൽ അവളുടെ നിറഞ്ഞമാറിടം ഉയർന്നുതാഴുന്നു, അല്പം തള്ളിയ മനോഹരമായ ചന്തികൾ ഹാഫ്സാരിക്കിടയിൽ ആടിക്കളിക്കുന്നത് ഗോകുൽ ഒളിക്കണ്ണാൽ നോക്കി നടന്നു.ഒന്നും ഉരിയാടാതെ നമ്രശിരസ്കയായി തന്നോടൊപ്പം നടക്കുന്ന സൗന്ദര്യധാമത്തിന്റെ ചെഞ്ചുണ്ടുകളിൽ നിന്നു മൊഴിമുത്തുകളെന്തെകിലും അടർന്നുവീഴുവാൻ അവൻ ആശിച്ചു. അല്പസമയത്തിനുശേഷവും അവളൊന്നും മിണ്ടുന്നില്ല എന്നുകണ്ടപ്പോൾ അവൻ തന്നെ സംസാരിക്കുവാൻ തീരുമാനിച്ചു. "എന്തുപറ്റി ഉറക്കമുളച്ചു ശീലമില്ലേ? എന്നും മാമി നേരത്തെ കിടന്നുറങ്ങുമോ?" "അങ്ങനെ കുഴപ്പമൊന്നുമില്ലെടാ ഇന്നു വയ്യാത്ത പോലെ, സാധാരണ കിടന്നുറങ്ങുന്ന നേരം ആയതേയുള്ളു." "എങ്കിൽപ്പിന്നെ അവിടെ കടയിൽ നിന്നു ഒരു കട്ടൻകാപ്പി
💬 Comments
View all comments