0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ചലിക്കാതെ നിൽക്കും ചുറ്റും മരണത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കും രഹസ്യം വെളിപ്പെടുത്തുന്നവന്റെ ശബ്ദമല്ലാതൊന്നും കേൾക്കാതാവും...

ഷൈജയെ നോക്കി

ഉഗ്ര പാപ യോഗമുള്ളൊരു ജന്മത്തിന്റെ സാനിധ്യമില്ലാതെ ഇവർ തമ്മിലുള്ള വിവാഹം നടക്കാൻ വലിയ തടസങ്ങളും ചിലപ്പോൾ ഒരു ജീവൻ തന്നെ പകരം നൽകേണ്ടിവന്നേക്കും അതിനാൽ മാത്രമാണ് നിന്നെ ഇവിടെ പിടിച്ചുനിർത്തിയത്...

ഷൈജയേ നോക്കി

ചുറ്റും നിൽക്കുന്ന എനിക്കേറെ പ്രിയപെട്ടവരെ ഒരുവട്ടം നോക്കി കഴുത്തിൽനിന്നും പഞ്ചമുഖ രുദ്രാക്ഷവും ഗുരു തന്ന മാലയും കൈയിലെ കാരയും വാച്ചും അടക്കമുള്ള അഭരണങ്ങളെല്ലാം അഴിച്ചുമാറ്റി ഷർട്ടഴിച്ചു വെച്ചു പ്രിയപെട്ടവരെ ഒരിക്കൽ കൂടെ നോക്കി കണ്ണടച്ചു ഗുരുവിനെയും ഈശ്വരൻ മാരെയും ധ്യാനിച്ചു കണ്ണ് തുറന്നു

പ്രദേശം കുലുങ്ങുമാറുച്ചത്തിൽ ഇടി മുഴങ്ങി ചന്ദ്രന് ഗ്രഹണം ബാധിച്ചു എങ്ങും ഇരുൾ പടർന്നു

ഓം... നമഃ ശിവായ...ഓം... കാല രുദ്രായ...ഓം... നമഃ ശിവായ... ഓം... കാല ഭൈരവായ...ഓം... നമഃ ശിവായ...ഓം... നമോ നാരായണായ...ഓം... നമഃ ശിവായ...

മനസിൽ മറ്റുള്ളവരുടെ നാശമാഗ്രഹിക്കുകയും എന്തിനെയും സംശയ ദൃഷ്ടിയോടെ കാണുകയും ചെയ്യുന്ന നിന്നെ വിവാഹം ചെയ്തത്തോടെ ചക്രവയുഹത്തിലകപ്പെട്ട അഭിമന്യുവിനെ പോലെ നിന്റെ ഭർത്താവ് തളക്ക പെട്ടു നിന്നിൽ നിന്നും വിവാഹബന്ധം വേർപെടുന്ന നിമിഷം അയാളുടെ മരണം സംഭവിക്കും മുജന്മത്തിൽ നിനിൽ വന്നു ഭവിച്ച നാരീ ശാപവും നാക ശാപംവും നിന്റെ അഹങ്കാരവും നിന്റെ പിറവി പിതാവിന് മരണവും മാതാവിന് കണ്ണീരും സഹോദരന് മാറാരോഗവും അഞ്ചാമതായി ഒരു പുരുഷനിൽ അകൃഷ്ടയായ നിന്റെ രണ്ടാം പുത്രന്റെ അവിഹിത ഗർഭധാരണത്തോടെ ഭർത്താവിന് നാടീ തളർച്ചയും ഷണ്ടതയും നൽകി നിനക്കേറ്റ ശാപം വൈകാതെ നിന്റെ താലി ആറുക്കും നിന്റെ പുത്ര പത്നിമാരെ വിധവകളാക്കും രണ്ട് കുലങ്ങൾക്ക് നാശം സംഭവിക്കും നീ വേശ്യയെന്ന് വിളിക്കപ്പെടും പരസ്യമായി അപമാനിക്കപെടുകയും അപമാനഭാരത്താൽ ശിരസ് കുനിയും നോവ് പകരുന്ന സംഭോഗങ്ങൾ നിന്നിൽ സംഭവിക്കും അതിലൊന്ന് നാലുകാലുള്ള മൃഗമാവും ഒരിക്കൽ അനുഭവിച്ച നോവുപോലും നിന്നിൽ പുതുമയോടെ വന്നുചേരുന്നതിനാൽ നിന്റെ നോവുകൾ ഓരോ പ്രാവശ്യവും നിനക്ക് മരണത്തെ സുന്ദരമെന്ന് തോന്നിക്കും എന്നാൽ ആത്മഹത്യശ്രെങ്ങൾ നിന്നക്ക് നോവ് നൽകുമെന്നല്ലാതെ മരണത്തിലേക്ക് എത്തിക്കില്ല നിന്റെ പുത്രൻമാരിലൊരാൾ ഷണ്ടനാണ് അവനാരെന്ന് മരണം വരെയും നീ

💬 Comments

View all comments