Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
മാത്രമേ അതിനൊരു പൂർണ്ണത വരൂ,"
ഞാൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
അവൾ ഒരു വിറയലോടെ ആ ഫോൺ വാങ്ങി.
രാത്രി അവൾക്ക് യാതൊരു തടസ്സവുമില്ലാതെ സമാധാനമായി എഴുതാൻ വേണ്ടി ഞാൻ കട്ടിലിന് താഴെ തറയിൽ ബെഡ് വിരിച്ച് കിടന്നു. അവൾ ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ശബ്ദം ആ നിശബ്ദതയിൽ കേൾക്കാമായിരുന്നു.
പിറ്റേന്ന് രാവിലെ കണ്ണ് തുറന്നതും വലിയ ആവേശത്തോടെയാണ് ഞാൻ എഴുന്നേറ്റത്.
"വേദൂ... എന്തായി? എഴുതിയോടി?"
ഞാൻ കട്ടിലിലേക്ക് നോക്കി ചോദിച്ചു.
വേദു കട്ടിലിൽ ഇരുന്ന് എന്നെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു. എന്നിട്ട് തലയിണയ്ക്കരികിൽ ഇരുന്ന ഫോണിലേക്ക് വിരൽ ചൂണ്ടി.
അവിടെ, ആ ഫോൺ സ്ക്രീനിൽ അവളുടെ വിരലുകളാൽ എഴുതപ്പെട്ട ആ അധ്യായം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു…
. നെഞ്ചിലൊരു ചെറുവിറയലോടെ ഞാൻ ഫോണെടുത്തു. ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്തപ്പോൾ, ഇന്നലെ വരെ ഞാൻ എഴുതി നിർത്തിയ വരികൾക്ക് താഴെയായി വേദുവിന്റെ വിരലുകളാൽ കുറിക്കപ്പെട്ട ആ പുതിയ അധ്യായം തെളിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
“മുഴുവനും ഇല്ല…
എന്നെക്കൊണ്ട് കഴിയുന്ന അത്രയും എഴുതിയിട്ടുണ്ട് ട്ടോ.. “
ഫോണിലേക്ക് നോക്കുന്ന എന്നോട് അവൾ പറഞ്ഞു…ഞാനാവേശത്തിൽ അവളുടെ കവിളിലൊരു ഉമ്മ കൊടുത്തിട്ട് നേരെ റൂമിനു വെളിയിലേക്ക് പാഞ്ഞു..
എന്റെ ലക്ഷ്യം സമാധാനമായ ഒരിടം ആയിരുന്നു. അതിനു ഞാൻ കണ്ടെത്തിയ ഇടമാണ് വാഴത്തോട്ടത്തിലെ ഷെഡ്. അതിപ്പോ എന്റെ കോൺഫോർട് സോൺ ആയി മാറിയിരിക്കുന്നു.
ഞാൻ പതിയെ അവിടുള്ള ബെഞ്ചിലേക്ക് കിടന്ന് ആ കഥ എടുത്തു നോക്കി. അതിലെ വരികളിലേക്ക് ഞാൻ പതിയെ ആണ്ടു പോയി.
ദേവനുമായി താലികെട്ട് കഴിഞ്ഞ വേദു അവന്റെ മുറിയിലേക്ക് കയറിചെല്ലുന്ന ഭാഗം വരെ എഴുതി നിർത്തിയ ഇടത്ത് നിന്ന് കഥ തുടങ്ങി.
പക്ഷെ കഥ തുടങ്ങും മുൻപ് അവിടെ മറ്റൊന്ന് കൂടെ ചെർക്കാൻ ഞാൻ ആഗ്രഹിച്ചു.
ഒരു തലക്കെട്ട്!
“ പങ്കുവയ്പ്പിന്റെ ഒന്നാം ദിനം “
ഒരു നാട്ടിൻപുറത്തുകാരിയായ വേദലക്ഷ്മി എന്ന നാടൻപെണ്ണിന്റെ ജീവിതത്തിലെ പുതിയ വഴിതിരിവായിരുന്നു ആ ദിവസം. ഇങ്ങനെയൊരു രണ്ടാം കല്യാണവും രണ്ടാം ആദ്യരാത്രിയും തന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയതല്ല.
കയ്യിലിരുന്ന ഗ്ലാസിലെ പാൽ ചെറുതായി തുളുമ്പാതെ സൂക്ഷിച്ച്, മുറിയുടെ വാതിൽ പതുക്കെ തുറന്ന് അവൾ അകത്തേക്ക് കടന്നു. വാതിൽ അടയുന്ന ശബ്ദം കേട്ട്, ബെഡിന്റെ അരികിൽ പുറംതിരിഞ്ഞു നിന്നിരുന്ന ദേവൻ സാവധാനം തിരിഞ്ഞുനോക്കി.
അവന്റെ കനത്ത ശരീരം കണ്ടതും വേദുവിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. ഇടുപ്പിൽ ഒരു കറുത്ത മുണ്ട് മാത്രമായിരുന്നു അവന്റെ വേഷം. ജിമ്മിൽ കഠിനമായി വ്യായാമം ചെയ്ത് കാളകൂറ്റനെപ്പോലെ വാർത്തെടുത്ത വീതിയുള്ള നെഞ്ചും, ഉറച്ച വയറും, ഇരുമ്പ് തടികൾ പോലെയുള്ള കൈപേശികളും ആ വെളിച്ചത്തിൽ മുഴച്ചുനിന്നു. കനത്ത വിയർപ്പിന്റെയും വിലകൂടിയ പെർഫ്യൂമിന്റെയും ആൺമണം
💬 Comments
View all comments