0%

Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Author : ഋഷി Read All Parts 936

ആഹ്... നീറ്റലെടുക്കുന്നെടീ..... ഞാൻ വിളിച്ചുപോയി.

കണക്കായിപ്പോയി! അവളെന്റെ കുണ്ണയിൽ തുണികൂട്ടി ഞെരിച്ചുകൊണ്ടു പറഞ്ഞു. കണ്ട ബങ്കാളിപ്പെണ്ണുങ്ങടെ മണപ്പിച്ചു നടക്കുന്ന കഴുത!

അകത്താരോ വരുന്ന ഒച്ചകേട്ടപ്പോൾ അവളകന്നുമാറി.

അടുത്ത ദിവസങ്ങളിൽ, ഞാൻ തിരിച്ചു പോകുന്നതുവരെ തരം കിട്ടുമ്പോഴെല്ലാം ഞങ്ങളിണചേർന്നു. അവൾ സിരകളിലൊരുന്മാദമായി പടർന്നിരുന്നു. സാധാരണയുള്ള റിസ്കെടുക്കാത്ത എന്റെ തണുപ്പൻ മട്ടിനെ അവളുടെ സൗന്ദര്യവും കാമവും കത്തിച്ചു ചാരമാക്കി. താഴെ മുറ്റത്ത് അമ്മാവനും അമ്മായിയും ഏതോ വിരുന്നുകാരോട് വർത്തമാനം പറഞ്ഞു നിന്നപ്പോൾ മോളിലെ വരാന്തയുടെ കൈവരിയിൽ പിടിച്ചു കുനിഞ്ഞു കുണ്ടികൾ പിന്നിലേക്ക് തള്ളിനിന്ന അവളുടെ പാവാട വലിച്ചുപൊക്കി ആ തുടയിടുക്കിലും ചന്തിയിടുക്കിലും ഞാൻ ഭ്രാന്തനെപ്പോലെ നക്കിയവളെ കമ്പനം കൊള്ളിച്ചു. താഴെനിന്നും അമ്മായിയുടെ വാക്കുകൾക്ക് അവൾ കിതച്ചുകൊണ്ടു പ്രതികരിച്ചപ്പോൾ..... അവളെ പിന്നിലേക്ക് വലിച്ച് കുണ്ടികളകറ്റി പൊറകിൽ നിന്നും ഇറുകിയ പൂറു പിയർത്തി ആഞ്ഞടിച്ചപ്പോൾ... ആ നനുത്ത പൂറിന്റെ ഉള്ളുവരെ കേറ്റി അവളുടെ ലോലമായ പ്രതലങ്ങളെ ഉരഞ്ഞനുഭവിച്ചപ്പോൾ... ആ നേർത്ത തേങ്ങലുകൾ കാതിൽ വീണപ്പോൾ...ഞാൻ മറ്റൊരാളായി മാറി... ഇണയെ കീഴടക്കിയനുഭവിക്കുന്ന കാട്ടാളനായി....

അവളെന്റെ കൂടെ ബസ്സ്റ്റാന്റിൽ വന്നു യാത്രയാക്കി... ഇനിയെന്നെങ്കിലും കാണുമോ... ആ വലിയ കണ്ണുകളെറിഞ്ഞ അനേകം ചോദ്യങ്ങൾ... ഉത്തരമില്ലാത്തവ... ബസ്സിലിരുന്നപ്പോൾ നേർത്ത സങ്കടം ഒരു പുതപ്പുപോലെ പൊതിഞ്ഞിരുന്നു...

ട്രെയിൻ ചൂളം വിളിയുടെ അകമ്പടിയോടെ സ്റ്റേഷനിൽ കിതച്ചെത്തി. ഞാൻ എണീറ്റ് ഒന്നു മൂരി നിവർന്നു. പിന്നെ മെല്ലെ ഭാണ്ടക്കെട്ടും എടുത്തിറങ്ങി. അറിയാവുന്ന സ്ഥലം, വന്നിട്ട് ഒരുപാട് നാളായെങ്കിലും. വെളിയിൽ ഹരിയുണ്ടായിരുന്നു. ഡോക്ടർ ഹരി നാരായണൻ. ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫെസ്സർ ആണ്. അന്ന് ഞാൻ കോളേജിൽ പഠിക്കുമ്പോൾ ലക്ച്ചറർ ആയിരുന്നു. എന്നെ പഠിപ്പിച്ചിട്ടില്ല. എന്നാലും ഡോക്റ്ററേറ്റിന് ദില്ലിയിൽ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇത്തിരി നരയും കഷണ്ടിയും ആക്രമിച്ചെങ്കിലും വലിയ മാറ്റവുമില്ല. വിടർന്ന ചിരി അതുപോലെത്തന്നെ.

വീട്ടിൽ ലളിതച്ചേച്ചിയുണ്ടായിരുന്നു. ഹരിയുടെ മൂത്ത പെങ്ങളാണ്. ഭർത്താവ് ആർമിയിൽ വീരചരമം പ്രാപിച്ചിട്ട് പതിനഞ്ചോളം വർഷങ്ങളാവുന്നു. ഒരു മോനങ്ങ് അമേരിക്കയിലും. തല്ലിക്കൊന്നാലും ചേച്ചി നാടുവിടില്ല. ഒരു ക്രോണിക് ബാച്ചിലറായ ഹരിയേയും നോക്കി ഇവിടെക്കഴിയുന്നു. എന്നുവെച്ച് ഒരു ദുഖകഥാപാത്രമൊന്നുമല്ല. മറിച്ച് ജീവിതം ആസ്വദിക്കുന്ന സ്ത്രീ. ഡെൽഹിയിൽ ഹരി ഡോക്ടറേറ്റു ചെയ്യുമ്പോൾ ഇടയ്ക്കിടെ വന്നിരുന്നു. മൈഥിലിയേയും

💬 Comments

View all comments