Chapter Title : വിഷാദതരളം… വികാരഭരിതം 1 [സ്പൾബർ]
വഴി വർക് ഷോപ്പിലൊന്നിറങ്ങണം..
പണിക്കാരോട് എല്ലാം പറഞ്ഞേൽപിക്കണം..
വർക് ഷോപ്പിന് മുന്നിൽ കാർ നിർത്തി മീരയേയും കൂട്ടിയാണ് അവൻ കയറി വന്നത്..
പണിക്കാർക്ക് വേണ്ട നിർദേശമൊക്കെ കൊടുത്തു… മീര, ബാബുവിനെ മാറ്റി നിർത്തി ഉച്ചക്കുള്ള ചോറ് എല്ലാം റെഡിയാക്കി അടച്ച് വെച്ചിട്ടുണ്ടെന്നും എല്ലാം എടുത്ത് കഴിക്കണമെന്നും പറഞ്ഞേൽപിച്ചു..
വർക് ഷോപ്പിന്റെ ഒരു സൈഡിൽ ചെറിയൊരു മുറിയുണ്ട്.. ടൂൾസൊക്കെ വെക്കാനുണ്ടാക്കിയതാണ്.. അതിൽ ഒരു മേശയും, രണ്ട് മൂന്ന് ചെയറുമുണ്ട്..
ആ ചെയറിലിരുന്ന് ഒരാൾ അടിമുടി വിറക്കുകയാണ്..
വൈഡൂര്യം പോലെ തിളങ്ങുന്ന മീരയുടെ പൂച്ചക്കണ്ണുകളിലേക്ക് വിശ്വാസം വരാതെയവൻ നോക്കി..
ഇങ്ങിനെയും ഒരു കണ്ണോ..?.
ഗണേശൻ വിറച്ച് കൊണ്ടെണീറ്റ് മുറിക്ക് പുറത്തിറങ്ങി..അവൻ രവിയെ കാണാൻ കാത്തിരുന്നതാണ്..
ഗണേശനെ കണ്ട് രവി, മീരയെ അവന് പരിചയപ്പെടുത്തി..
ഇളം മഞ്ഞ ടോപ്പും, പച്ച നിറത്തിലുള്ള ലെഗിൻസുമിട്ട് നിൽക്കുന്ന ഈ മാദകത്തിടമ്പ് രവിയുടെ ഭാര്യയാണെന്നറിഞ്ഞ് ഗണേശൻ അൽഭുതപ്പെട്ടു.. മഞ്ഞ ടോപ്പിനുള്ളിൽ ഷാളിന്റെ മറവില്ലാതെ കുത്തിയുയർന്ന് നിൽക്കുന്ന മുലകളിലേക്കും, ലെഗിൻസ്
ഇപ്പക്കീറുമെന്ന മട്ടിൽ തുറിച്ച് നിൽക്കുന്ന തുടകളിലേക്കും നോക്കിയെങ്കിലും മീരയുടെ പൂച്ചക്കണ്ണിൽ നിന്ന് നോട്ടം മാറ്റാൻ ഗണേശനായില്ല..
അന്നാണ് ആദ്യമായി ഗണേശൻ, മീരയെ കാണുന്നത്..
അവളുടെയാ കണ്ണിലേക്ക് നോക്കിയ ഒറ്റ നോട്ടത്തിൽ തന്നെ ഗണേശൻ മൂക്കും കുത്തി വീണ് പോയി..
എത്രയോ സ്ത്രീകൾ അവന്റെ കയ്യിലൂടെ കയറിയിറങ്ങിയെങ്കിലും, മീരയെപ്പോലൊരുത്തിയെ അവനിത് വരെ കണ്ടിട്ട് പോലുമില്ലായിരുന്നു..
ആ സൗന്ദര്യവും,ആ ശരീരവടിവും പച്ച കുത്തിയത് പോലെ ഗണേശന്റെ ഹൃദയത്തിൽ പതിഞ്ഞു..
പിന്നെയാ തിളങ്ങുന്ന പൂച്ചക്കണ്ണുകളും..
ഒരു ക്രൂരമൃഗം ഗണേശന്റെയുള്ളിൽ ചുരമാന്തി..
✍️…
ദിവസങ്ങൾ കഴിഞ്ഞ് പോയിട്ടും മീരയെ മറക്കാൻ ഗണേശനായില്ല..
ആ പൂച്ചക്കണ്ണുകൾ വജ്രത്തിളക്കത്തോടെ അവന്റെയുള്ളിൽ ആളിക്കത്തി.
പിന്നെ പല തവണ ശ്രമിച്ചിട്ടും അവന് മീരയെ കാണാനായില്ല..
മീര,തന്റെ ഞരമ്പുകളിൽ തീയായി എരിഞ്ഞ് തുടങ്ങിയതും, അത് അനുദിനം ആളിപ്പടരുന്നതും ഗണേശനറിഞ്ഞു..
മീരയെ കാണുകയെങ്കിലും ചെയ്യാതെയിരുന്നാൽ തനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നിയപ്പോ, രവിയുടെ വീട്ടിലേക്ക് പോകാൻ തന്നെ ഗണേശൻ തീരുമാനിച്ചു…
രവിയും, ബാബുവും വർക് ഷോപ്പിലുണ്ടെന്ന് ഉറപ്പ് വരുത്തി, ഒരു പതിനൊന്ന് മണിയോടെ ഗണേശൻ രവിയുടെ വീടിന് മുൻപിലെ റോട്ടിൽ ബുള്ളറ്റ് നിർത്തി..
റോഡിൽ നിന്ന് മുറ്റത്തേക്ക് തള്ളിയാണവൻ ബുള്ളറ്റ് കയറ്റിയത്..
ബുള്ളറ്റിന് മുൻപിൽ വലിയൊരു കവറുമുണ്ട്..
ചുറ്റും നോക്കി ഗണേശൻ വാതിലിൽ മുട്ടി..
അവന്റെ ദേഹമാസകലം വിറക്കുന്നുണ്ടായിരുന്നു..
വാതിൽ തുറന്ന ത്രസിപ്പിക്കുന്ന കാഴ്ചയിലേക്ക് പതറിക്കൊണ്ട് ഗണേശൻ നോക്കി..
അവന് താങ്ങാനാവാത്തതിലും വലിയ കാഴ്ചയായിരുന്നു
💬 Comments
View all comments