Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]
പൈസ കൈ നീട്ടി വാങ്ങുന്ന അച്ചനോട് വലിയ പ്രശ്നമുണ്ടാക്കിയാണ് താൻ പോന്നത്..
പൈസയില്ലാതെ ഇനി നീയീ വീട്ടിലേക്ക് കയറിപ്പോകരുതെന്ന് വരെ അച്ചനും പറഞ്ഞു…
എങ്ങിനെ ആ അച്ചന്റെ മുന്നിലേക്ക് ചെല്ലും..?.
ഏട്ടൻ മരിച്ച അന്നൊന്ന് വന്നു എന്നല്ലാതെ വേറൊരു കാര്യവും ഇത് വരെ അച്ചൻ അന്വോഷിച്ചിട്ടില്ല..പിന്നെയിങ്ങോട്ട് വന്നിട്ടുമില്ല…
“” നീയവന്റെ നിയമപരമായ ഭാര്യയാണ്..
അവനെന്തേലും കിട്ടാനുണ്ടെങ്കിൽ അതിന്റെ അവകാശി നീ മാത്രമാണ്… അത് പോലെ അവനെന്തേലും കൊടുക്കാനുണ്ടെങ്കിൽ അത് കൊടുത്ത് തീർക്കലും നിന്റെ ബാധ്യതയാണ്…
അത് കൊണ്ട് നീ ശരിക്കാലോചിക്ക്…
ഞാൻ നാളെ രാത്രി വരും..
ഒന്നുകിൽ എന്റെ പണം… അല്ലെങ്കിൽ…”..
ബാക്കി പറയാതെ ഗണേശൻ എണീറ്റു..
നൈറ്റിക്ക് മേലെ മീരയുടെ തുടയിടുക്കിലേക്കൊന്ന് നോക്കി അവൻ പുറത്തേക്ക് പോയി…
ബുള്ളറ്റ് സ്റ്റാർട്ടായി പോകുന്ന ശബ്ദം കേട്ടിട്ടും ബാബുവിന് മീരയുടെ മുഖത്തേക്ക് നോക്കാനായില്ല..
അവനെല്ലാം മനസിലായിരുന്നു..
അവന് കൊടുക്കാനുള്ള പൈസക്ക് പകരമല്ല, പലിശക്ക് പകരം ഏട്ടത്തി കൂടെക്കിടക്കണം എന്നാണവൻ പറഞ്ഞത്..
ആ നാറിയെ തല്ലിയിറക്കാൻ തനിക്കായില്ലല്ലോ എന്ന് വേദനയോടെ ബാബു ഓർത്തു..
മീര ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി..
ശാന്തവും, സമാധാനവുമായി ഒഴുകിയ തന്റെ ജീവിതം എത്ര പെട്ടെന്നാണ് തകർന്നടിഞ്ഞത്… ഇതിൽ നിന്ന് തനിക്കിനി കരകയറാനാവുമോ… ?..
സ്നേഹ സമ്പന്നനായിരുന്നു ഏട്ടൻ..
ആ ഏട്ടൻ ഇന്ന് കൂടെയില്ല..
തന്നെ തനിച്ചാക്കി പോയി..
എന്ത് ചെയ്യണമെന്ന് മീരക്ക് ഒരെത്തും പിടിയും കിട്ടിയില്ല..ഏട്ടനൊപ്പം പോയാലോന്ന് പോലും അവൾ ചിന്തിച്ചു..
പക്ഷേ, സ്വയം ജീവനൊടുക്കാനുള്ള ധൈര്യമില്ല..
പിന്നെന്ത് ചെയ്യും..?..
ഇത്രയും പണം തന്ന് തന്നെ സഹായിക്കാൻ ആരുമില്ല..
ഗണേശനെന്ന പിശാചിന് വഴങ്ങിക്കൊടുക്കുന്നത് മരണ തുല്യമാണ്…
പക്ഷേ, തനിക്ക് വേറെ വഴിയില്ലെന്ന് വേദനയോടെ മീര മനസിലാക്കി..
ബാബു…
അവനെ തനിച്ചാക്കി തനിക്കെവിടെയും പോവാനാവില്ല…
ഏട്ടൻ സ്വന്തം മോനെപ്പോലെയാണ് ബാബുവിനെ നോക്കിയത്..
അവനെ മുന്നിലേക്കിട്ട് കൊടുത്ത് തനിക്ക് രക്ഷപ്പെടാനാവില്ല..
അന്ന് പകല് മുഴുവനും, രാത്രിയും മീര ആലോചിച്ച് ഒരു തീരുമാനത്തിലെത്തി..
രാവിലെ അവൾ ബാബുവിനോട് കാര്യം പറഞ്ഞു..
പിടയുന്ന നെഞ്ചുമായാണ് ബാബുവത് കേട്ടത്..
ഒരാണായ താനിവിടെ ഉണ്ടായിട്ടാണല്ലോ ഇതെല്ലാം എന്നോർത്ത് അവന് സ്വയം പുഛം തോന്നി..
വേറൊരാൾ ഇതറിയരുതെന്നും മീരയവനോട് പറഞ്ഞു..
✍️…
രാത്രി എട്ട് മണിയോടെയാണ് ഗണേശൻ വന്നത്..
ഹാളിൽ കയറിയിരുന്ന അവൻ മീരയെ വിളിച്ചു..
മുന്നിൽ ബാബുവാണ് വന്നത്.. പിന്നാലെ മീരയും..
അവൾ വാതിൽക്കൽ നിൽക്കാതെ ഗണേശൻ ഇരിക്കുന്ന സോഫയുടെ അടുത്ത് വന്ന് നിന്നു..
“ അപ്പോ
💬 Comments
View all comments