Chapter Title : യുഗം [കുരുടി]
കരഞ്ഞു
ജയിലിന്റെ അടിവാതിലിലൂടെ പുറത്തിറങ്ങിയ എന്നെ കാത്തു അവിടെ ആരും ഉണ്ടായിരുന്നുമില്ല അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു ഇപ്പോൾ തികച്ചും അനാഥനായ എന്നെ കാത്തിരിക്കാൻ അവൾ മാത്രമേ ഉള്ളു അവളെ ചിലപ്പോൾ അവളുടെ അമ്മ വിട്ടു കാണില്ല അവർ ഒരു പ്രേത്യേക സ്ത്രീ ആണ് ആരെയും കൂസാതെ നടക്കുന്ന ഒരുത്തി സ്വന്തം ഭർത്താവിനെ പോലും വിലയില്ല അവർ എന്തായാലും ഈ ബന്ധം എതിർക്കും എന്ന് ഉറപ്പായിരുന്നു വിളിച്ചിറക്കിയെ കല്യാണം നടക്കു ഓരോന്ന് ആലോചിച്ചു വേഗം ഞാൻ ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തി എത്രയും വേഗം മീനാക്ഷിയെ കാണണം എന്നെ ഉണ്ടായിരുന്നുള്ളു ബസിൽ ഒന്ന് മയങ്ങി ഉണർന്നപ്പോഴേക്കും സ്റ്റോപ്പ് എത്തി
വലിയ രീതിയിൽ നാട് മാറിയിരുന്നു പലർക്കും എന്നെ കണ്ടിട്ട് മനസിലായില്ല എന്ന് തോന്നി ഞാനും അതിനു വല്യ ആക്കം കൊടുത്തില്ല ചോദിക്കാനുള്ളതെന്താണെന്നു എനിക്കറിയാമായിരുന്നു മീനാക്ഷിയുടെ വീട് ആകെ മാറി പോയിരുന്നു ഓടിട്ട ആഹ് പഴയ വീടിനു പകരം ഒരു നല്ല പുതിയ വീട് വാർത്തു പെയിന്റ് അടിച്ച വീട് മുന്നിൽ ഒരു കാര് കിടക്കുന്നു ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ ഗേറ്റ് കരഞ്ഞ ശബ്ധ കേട്ടിട്ടാവണം അകത്തു നിന്ന് ഒരു സ്ത്രീ പുറത്തേക്കു വന്നു മീനാക്ഷിയുടെ അമ്മ ഹേമ അവരുടെ കണ്ണിൽ അപരിചിതത്വം മാറി പുച്ഛം വിരിഞ്ഞു ഉടഞ്ഞ സാരിയിൽ അവരുടെ ഒരു ഹുക് പൊട്ടിയ കൊഴുത്ത മുല നടക്കുമ്പോൾ തുള്ളി തുളുമ്പി അല്പം പാറിയ മുടിയിലും നെറ്റിയിലും കഴുതിലുമെല്ലാം വിയർപ്പു ഒഴുകിയിരുന്നു "നിനക്കെന്താ ഇവിടെ കാര്യം". എന്നെ കണ്ട നിമിഷം അവർ കലിയോടെ ചോദിച്ചു "മീനാക്ഷി അവളെ കാണാൻ".
"അവൾക് നിന്നെ കാണണ്ട". അത് കേട്ടതോടെ എനിക്ക് ദേഷ്യം കയറി
"അത് പറയേണ്ടത് നിങ്ങൾ അല്ല അവള അവളെ വിളിക്കു".
"അവളെ വിളിക്കാൻ പറയാൻ നീ ആരാടാ അവള് ഗൾഫിൽ നിന്നും വന്ന അവളുടെ ഭർത്താവിനെ സത്കരിച്ചോണ്ടിരിക്കുകയാ അതിനിടയിൽ നിനക്ക് എന്ത് കാര്യം പറയാനാ ഇറങ്ങി പോടാ".
ഒരു നിമിഷം ഞാൻ മരവിച്ചു ഭൂമിയിലേക്ക് താഴ്ന്നു പോയത് പോലെ തോന്നി സ്വരം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല.
"അവളുടെ കല്യാണം മീനാക്ഷി അപ്പോൾ ഞാൻ ".
പുച്ഛ ചിരിയോടെ അവർ പറഞ്ഞു "അവൾ എന്റെ മോളാടാ നിന്നെ പോലൊരുത്തനു വേണ്ടി ജീവിതം കളയുമെന്നു വിചാരിച്ചോ ഇവിടെ നിന്ന് വെറുതെ വേരൊറപ്പിക്കാതെ ഇറങ്ങി പോടാ വേണേൽ എന്തേലും ഞാൻ വാങ്ങി തരാം വെള്ള അഞ്ചോ പത്തോ
💬 Comments
View all comments